താൾ:CiXIV265.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ എകാദശൊദ്ധ്യായഃ

നംസൎവ്വദാ ഭീതികളഞ്ഞുരക്ഷിക്കെണമംബി
കെ ശ്രീഭദ്രകാളീസതതന്നമൊസ്തുതെ ഉണ്ടാ
യപാപങ്ങൾനീക്കിനിരന്തരം ഘണ്ടാഭയംതീ
ൎത്തുരക്ഷിക്കവെണമെ ഖഡ്ഗമ്മഹാസുര രക്ത
പങ്കൊജ്വലദുഃഖംകളഞ്ഞുമാം രക്ഷിക്കവെണ
മെ നഷ്ടമാംദെവി പ്രസാദെനരൊഗങ്ങളിഷ്ട
കാമങ്ങളെ സിദ്ധിക്കയുംചെയ്യും ആശ്രിതന്മാ
ൎക്കകന്നീടുമാപത്തുകളാശ്രയമംബയൊഴിഞ്ഞി
ല്ലൊരിക്കലും നാനാവിധങ്ങളായുള്ള രൂപങ്ങ
ളാൽ ദാനവന്മാരെയൊടുക്കിലൊകത്രയെ ധ
ൎമ്മത്തെരക്ഷിച്ചുകൊള്ളുവാനാരുമറ്റംബയൊ
ഴിഞ്ഞുകാരുണ്യമൊടിങ്ങിനെ മൊഹാന്ധകാ
രെമമത്വഗൎത്തെവീണു മൊഹിപ്പിക്കുന്നതുമ്മ
റ്റാരുമല്ലെല്ലൊ രാക്ഷസനാശാരിദസ്യുദാവാ
നലാൽ പുഷ്കരത്തിങ്കൽനിന്നാശു രക്ഷിപ്പ
തും വിശ്വെശ്വരിദെവിവിശ്വരക്ഷാകരെ വി
ശ്വാത്മികെനിന്തിരുവടിതാനെല്ലൊ ശത്രുഭയ
ന്തീൎത്തുരക്ഷിച്ചുകൊള്ളുക ഭദ്രെഭഗവതിഞങ്ങ
ളെസന്തതം സൎവ്വലൊകൎക്കുംവരത്തെ ക്കൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/74&oldid=187584" എന്ന താളിൽനിന്ന് ശേഖരിച്ചത്