താൾ:CiXIV265.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദശമൊദ്ധ്യായ: ൬൫

ണ്ടടുത്താനതുമംബാ തൽക്ഷണെച്ഛെദിച്ചിതാ
ശുശരങ്ങളാൽ ദൈത്യാധിപൻ നിജമഷ്ടികൊ
ണ്ടന്നെരം കാൎത്ത്യായനിഹൃദയത്തിൽ പ്രയൊ
ഗിച്ചാൻ സുംഭനെദെവിശ്രലെനവക്ഷസ്ഥ
ലെ വൻപൊടുതാഡിച്ചതെററവനും വീണാ
ൻ ക്ഷിപ്രമുത്ഥായദൈത്യെന്ദ്രനും ദെവിയെ
കെല്പൊടെടുത്തുയൎന്നീടിനാനംബരെ സുംഭനും
ദെവിയുമന്തരിക്ഷെനിന്നു വൻപൊടു ചെ
യ്തിതു യുദ്ധംചിരകാലം ആകുലമെന്നിയെ
സുംഭനെകൈക്കൊണ്ടു കൊപാൽചുഴററിയെ
റിഞ്ഞാൾധരാതലെ പെട്ടെന്നെഴുനീററുകൊ
പിച്ചുസുംഭനും മുഷ്ടിയുമൊങ്ങിയടുത്താ നതു
നെരം സത്വരംശൂലെനവക്ഷസിഭെദിച്ചുപൃ
ത്ഥ്വിയിലാശുപതിപ്പിച്ചിതംബയും അദ്രിദ്വീ
പാബ്ധികളൊടുംജ്വലിപ്പിച്ചിതു പൃത്ഥ്വിയിൽ സും
ഭൻ പതിച്ചതുകാരണം ജീവനുംവെൎവ്വിട്ടു സും
ഭൻപതിക്കയാൽ ദെവകളും‌പ്ര സാദിച്ചുമുനി
കളും ദിക്കുകളൊക്കപ്രസന്നമായ്പന്നിതു പുഷ്ക
രമാൎഗ്ഗെ തെളിഞ്ഞിതാദിത്യനും പാടിത്തുടങ്ങി

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/69&oldid=187574" എന്ന താളിൽനിന്ന് ശേഖരിച്ചത്