താൾ:CiXIV265.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ ദശമൊദ്ധ്യായഃ

പാളിയെക്കൊന്നൊടുക്കീടിനാൾ വാരാഹിയും
തുണ്ഡഖാതെനദൈത്യരെ പാരിൽതെരുതെരെ
ക്കൊന്നുവീഴ്ത്തീടിനാൾ തൽക്ഷണെവൈഷ്ണ
വിദെവിയുംദുഷ്ടരെ ചക്രെണഖണ്ഡിച്ചു ഖ
ണ്ഡിച്ചൊടുക്കിനാൾ ഘൊരനാരസിംഹിയും
നഖരങ്ങളാൽ ഘൊരാസുരന്മാരെക്കൊന്നൊടു
ക്കീടിനാൾ ഇന്ദ്രാണിയുന്നിജ വജ്രണെകൊ
ന്നുകൊന്നിന്ദ്രാരികളെയൊടുക്കിനാളൊക്കവെ
കാളിയുംവാഹനകെസരീവീരനും കെളികല
ൎന്നശിവദൂതിതാനുമായി ദാനവസൈന്യമൊ
ടുക്കിനാർമിക്കതു മാനന്ദമൊടുകെട്ടീടുവി നി
ന്നിയും ഒൻപതാദ്ധ്യായമിവിടെ ക്കഴിഞ്ഞിതു
സംപ്രീതിയൊടുചൊല്ലാമിനിശ്ശെഷവും.

ദശമൊദ്ധ്യായഃ

തമ്പിനിസുംഭന്മരിച്ചതുന്തന്നുടെ വൻപ
ടയൊക്കമുടിച്ചതുംകണ്ടപ്പൊൾ സുംഭനുംകൊ
പിച്ചുചൊല്ലിനാനെന്തൊരു വൻപുനിനക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/66&oldid=187568" എന്ന താളിൽനിന്ന് ശേഖരിച്ചത്