താൾ:CiXIV265.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ സപ്തമൊദ്ധ്യായഃ

മ്രാക്ഷനായിതുകൊപെനസുംഭനും ചണ്ഡമു
ണ്ഡന്മാരൊടാശുചൊല്ലീടിനാൻ ചണ്ഡിയാ
ന്ദെവിയെക്കൊണ്ടിങ്ങുപൊരുവിൻ എന്നുപ
റഞ്ഞങ്ങയച്ചാനവരെയു നന്നായ്തൊഴുതവരും
നടന്നീടിനാർഅദ്ധ്യായമാറുമിവിടെക്കഴിഞ്ഞി
തുബുദ്ധിതെളിഞ്ഞിയും‌കെട്ടുകൊള്ളുവിൻ✱

സപ്തമൊദ്ധ്യായഃ

ചണ്ഡമുണ്ഡന്മാർ പെരുമ്പടയൊടു മച്ച
ണ്ഡികാ ദെവിയെച്ചെന്നുകണ്ടീടിനാർ ശൈ
ലെന്ദ്രശൃംഗെമഹാസിംഹകസ്ഥരെനീലൊല്പലാ
ക്ഷിയെക്കണ്ടാരസുരരും മുൻപിൽഞാൻമുൻ
പിൽഞാനെന്നുപറഞ്ഞുടൻ വൻപൊടടുക്കു
ന്നവൻപടകണ്ടപ്പൊൾകൊപമ്മുഴുത്തു മുഖവു
ങ്കറുത്തപ്പൊൾശൊഭയാം‌നെറ്റിത്തടത്തിങ്ക
ൽനിന്നുടൻഉത്ഭവിച്ചീടിനാൾ കാളിയുമെത്ര
യുന്ദുഷ്പ്രേക്ഷ്യമായകരാളമുഖത്തൊടും പാശവു
ഖഡ്ഗവും‌ഖട്വാംഗവുന്ധരി ച്ചാശകളൊക്കെ നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/52&oldid=187541" എന്ന താളിൽനിന്ന് ശേഖരിച്ചത്