താൾ:CiXIV265.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷഷ്ഠൊദ്ധ്യായഃ ൪൭

ൻ നീലാരവിന്ദാക്ഷിയൊടുകൊപാന്ധനായി
പൊരികെന്നൊടുകൂടെസുഭദൈതെയവീരസ
മീപെമടിക്കരുതെതുമെ അല്ലായ്കിലൊഞാൻ
പിടിച്ചിഴച്ചെത്രയുമല്ലൽപ്പെടുത്തങ്ങുകൊണ്ടു
പൊന്നിൎണ്ണയം സുഭനാം‌ത്രൈലൊക്യനാഥന്മ
ഹാബലൻ "നുമ്പർകുലാരിനിയൊഗെനവന്നു
നീ വൻപടയൊടും‌പിടിച്ചിഴച്ചെന്നെയും വ
ൻപൊടുകൊണ്ടുപൊകുന്നതിനെന്തുഞാൻ ഒ
ൎത്താലരുതെന്നു ചൊല്ലുവാനാരുമെ പാൎത്തല
ത്തിങ്കലില്ലെന്നതുനിൎണ്ണയം" എന്നതുകെട്ടവ
ൻകൊപിച്ചുദെവിയെ ചെന്നുപിടിപ്പാൻ തു
ടങ്ങുന്ദശാന്തരെ ഹുങ്കാരശബ്ദെനഭസ്മമാക്കീ
ടിനാൾ ശങ്കാവിഹീനമസുരരുന്തൽക്ഷണെ
ശസ്ത്രാസ്ത്രശക്തിപരശുശൂലാദികൾ എത്രയു
മെറ്റം‌പ്രയൊഗിച്ചടുക്കുമ്പൊൾ വാഹനമാ
കിയസിംഹപ്രവരനുമാഹവത്തിന്നായടുത്താ
നതിദ്രുതം ബാഹുപാദാസ്യനഖാദികളെ ക്കൊ
ണ്ടു സാഹസത്തൊടുകൊന്നൊക്ക യൊടുക്കി
നാൻ ധൂമ്രാക്ഷനും‌പടയുന്നഷ്ടമാകയാൽ താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/51&oldid=187539" എന്ന താളിൽനിന്ന് ശേഖരിച്ചത്