താൾ:CiXIV265.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ ഷഷ്ഠൊദ്ധ്യായഃ

ള്ളാംവഴിപൊലെ അദ്ധ്യായമഞ്ചുമിവിടെക്ക
ഴിഞ്ഞിതു ഭക്ത്യാചെവിതന്നുകെൾപ്പിൻ കഥാ
മൃതം.

ഷഷ്ഠൊദ്ധ്യായഃ

ദെവിതൻവാക്കുകൾകെട്ടുദൂതൻ‌ ചെന്നു ദെ
വാരിയാകിയസുംഭനെക്കെൾപ്പിച്ചാൻ കൊ
പം മുഴുത്തൊരു‌സുംഭനുഞ്ചൊല്ലിനാൻ നീപൊ
കസെനയൊടുംധൂമ്രലൊചന ചെന്നുതലമുടി
ചുട്ടിപ്പിടിച്ചിഴ ച്ചെന്നുടെസന്നിധൌകൊ
ണ്ടുവന്നീടുനീ രക്ഷിപ്പതിനുണ്ടൊരുത്തനവ
ൾക്കെങ്കിൽ തൽക്ഷണെകൊന്നു കളഞ്ഞാലു
മാശുനീ രക്ഷൊവരനാകിലു ന്ദെവനാകിലും
യക്ഷനെന്നാകിലുംഗന്ധൎവ്വനാകിലും ഹന്തവ്യ
നില്ലൊരുസംശയമെതുമെ ചിന്തിക്കവെണ്ട
വിരിയെവരികനീ മാനെനപൊയാനറുപതി
നായിരം ദാനവന്മാരുമായിധൂമ്രവിലൊചന
ൻ പ്രാലെയശൈലം‌പ്രവെശിച്ചുചൊല്ലിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/50&oldid=187537" എന്ന താളിൽനിന്ന് ശേഖരിച്ചത്