താൾ:CiXIV265.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമൊദ്ധ്യായഃ ൪൫

ങ്ങിനെമിത്ഥ്യയാക്കീടുന്നു എത്രയുംപാൎത്താല
സാരമായുള്ളൊരു സത്യപ്രതിജ്ഞയാതാകുന്ന
തുംദൃഢം എന്നെയുദ്ധെജയിക്കുന്ന പൂരുഷനാ
രെന്നുടെദൎപ്പമടക്കുന്നതാരെടൊ ഭൎത്താവിനി
ക്കവനാകുന്നതെന്നൊരു സത്യമിനിക്കുണ്ടതു
ധരിച്ചീടുനീ സുംഭനെച്ചെന്നിതുകെൾപ്പിക്ക
വൈകാതെവൻപൊടവനെന്നെക്കൊണ്ടുപൊ
യ്ക്കൊണ്ടാലും എന്നതുകെട്ടുസുഗ്രീവനു ഞ്ചൊ
ല്ലിനാൽ " നന്നുനന്നിപ്രബന്ധ ന്നിരൂപി
ച്ചൊളം സുംഭനിസുംഭന്മാരൊടിന്നവരുടെ മു
ൻപിൽനിൽക്കുന്നതാരായൊധനത്തിനു നി
യ്യൊരുകന്യകയെല്ലൊവിശെഷിച്ചും പെയായ
വാക്കുകൾചൊല്ലുന്നതെന്തു നീ നിന്നെത്തല
മുടിചുട്ടിപ്പിടിച്ചിഴ ച്ചിന്നുഞാൻകൊണ്ടു
പൊയാലെന്തുവെണ്ടതും"എങ്കിലൊനന്നെല്ലൊ
നീതന്നെവല്ലഭൻ സങ്കടമെതുമിനിക്കില്ലതി
നെടൊ ഇത്ഥംപലതുംപറയുന്നതെന്തിനു സ
ത്വരംസുംഭനൊടെവംപറകനീ യുക്തമായുള്ള
തുചെയ്തുകൊള്ളുമവൻ സത്യവുംപാലിച്ചുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/49&oldid=187535" എന്ന താളിൽനിന്ന് ശേഖരിച്ചത്