താൾ:CiXIV265.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ പഞ്ചമൊദ്ധ്യായഃ

രൊദജാതമാ മശ്വരത്നമ്മമ പാരിജാതവൃക്ഷ
രത്നമതുമ്മമ പിന്നെയുന്ദെവഗന്ധൎവ്വാദികൾ
ക്കുള്ള ധന്യരത്നങ്ങളെല്ലാമിനിക്കാകുന്നു സ്ത്രീ
രത്നഭൂതയാകുന്നതുനീയെന്നു നാരീതിലകമെ
മന്യെമനൊഹരെ ഞങ്ങളെല്ലൊരത്നഭൊക്താ
ക്കളാകയാ ലിങ്ങുപൊന്നീടുകമാനെനീരത്നമെ
എന്നെ യെന്നാകിലും മെന്നുടെസൊദരൻ ത
ന്നെയെന്നാകിലുമാശുഭജിക്കനീ നീമല്പരിഗ്ര
ഹമായ്മരുവീടുകിൽ ശ്രീമദെശ്വൎയ്യംഭുജിക്കാം
ന്നിനക്കെടൊ ഇത്ഥംവിചാരിച്ചുബുദ്ധ്യാ വി
നിശ്ചിത്യ ഭദ്രെഭജിക്കമാംത്രൈലൊക്യമൊഹ
നെ" സുംഭവാക്യന്തദാസുഗ്രീവനിങ്ങനെസം
ഭാഷണംചെയ്ത നെരത്തുദെവിയും ഗംഭീരമ
ന്ദസ്മിതഞ്ചെയ്തുദൂതനൊ ടംഭൊജലൊചനതാ
നുമരുൾചെയ്തു "സത്യമെത്രെനീപറഞ്ഞതു നി
ൎണ്ണയം മിത്ഥ്യയല്ലെതുമിനിയിതു കെൾക്കനീ
സുംഭനെത്രെലൊകനാഥനാകുന്നതും വൻപ
ൻനിസുംഭനു ന്താദൃശന്നിൎണ്ണയം കല്പിതമെ
ന്നാല്പുരൈവപ്രതിജ്ഞയൊ ന്നിപ്പൊളതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/48&oldid=187533" എന്ന താളിൽനിന്ന് ശേഖരിച്ചത്