താൾ:CiXIV265.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ പഞ്ചമൊദ്ധ്യായഃ

യ്വസിക്കുന്നതും യാതൊരുദെവിസകലഭൂതങ്ങ
ളിൽ സിദ്ധിസ്വരൂപിണി യായ്വസിക്കുന്ന
തും യാതൊരുദെവിസകലഭൂതങ്ങളിൽ വ്യാ
പ്തിസ്വരൂപിണിയായ്വസിക്കുന്നതും അങ്ങി
നെയുള്ളദെവിക്കു നമസ്കാര മ്മംഗലം‌നൽകു
വാന്ദെവിനമൊനമഃ ചെതനാരൂപെണസ
ൎവ്വലൊകങ്ങളും വ്യാപിച്ചുവാഴുന്ന ദെവിന
മൊനമഃഅ ഇന്ദ്രിയങ്ങൾക്കധിഷ്ടാത്രിയായ്സന്ത
തംജന്തുക്കളുള്ളിൽവാഴുന്നമായെശിവെ ഭദ്രങ്ങ
ളായശുഭങ്ങൾനൽകീടുക ഭദ്രെഭഗവതീനിത്യ
ന്നമൊസ്തുതെ" ഭക്തിപരവശന്മാരായ ദെവക
ളിത്തരംചൊല്ലിസ്തുതിച്ചൊരനന്തരം പാവന
യാകിയദെവതടിനിയിൽ പാൎവ്വതിദെവി കു
ളിപ്പാൻപുറപ്പെട്ടു ദെവകളൊടരുളി ച്ചെയ്തു
ദെവിയും ദെവകളെനിങ്ങളാൽസ്തുതിക്കപ്പെട്ട
ദെവിഗിരിജാശരീരകൊശത്തിൽനി ന്നാവി
ൎഭവിക്കുമെന്നാലസുരന്മാരെനിഗ്രഹിച്ചമ്പൊ
ടനുഗ്രഹിക്കുംദ്രുതം വ്യഗ്രം‌കളഞ്ഞാലുംദെവക
ളെനിങ്ങൾ കൌശികിയെന്നൊരുനാമമുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/44&oldid=187526" എന്ന താളിൽനിന്ന് ശേഖരിച്ചത്