താൾ:CiXIV265.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ ചതുൎത്ഥൊദ്ധ്യായഃ

ചതുൎത്ഥൊദ്ധ്യായഃ

അഞ്ചുനിറമുള്ളകൊഞ്ചുമ്മൊഴിയാളെ നെ
ഞ്ചെന്തെളിഞ്ഞുനീ ചൊല്ലീടുശെഷവും എങ്കി
ലൊകെൾപ്പിന്മഹിഷനെക്കൊന്നാശു സങ്കട
ന്തീൎത്തൊരുദെവിയെസ്സാദരം ഇന്ദ്രാദിദെവ
കളുമ്മുനിവൎഗ്ഗവും വന്ദിച്ചുകൂപ്പിസ്തുതിച്ചു തുട
ങ്ങിനാർ നിശ്ശെഷദെവാംശ മൂൎത്തിയാംദെവി
യാൽ വിശ്വമെല്ലാംനിറയപ്പെട്ടിരിക്കുന്നുനി
ശ്ശെഷദെവമുനിഗണപൂജ്യയാം വിശ്വെശ്വ
രിക്കു നമസ്കാരമെപ്പൊഴും മംഗലയാകിയ
ലൊകമാതാമുദാമംഗലംനൽകുക ഞങ്ങൾക്കു
സന്തതം യാതൊരുലൊകമാതാവിൻ പ്രഭാവ
ങ്ങൾധാതാവിനും‌പുരാരിക്കുമനന്തനും വാഴ്ത്തു
വാനാവതല്ല ങ്ങിനെയുള്ളൊരു കാൎത്യായനീ
ദെവി കാത്തുകൊള്ളണമെ ലൊകരക്ഷക്കുമ
ശുഭനാശത്തിനും ലൊകനാഥെദെവികല്പിക്ക
വെണമെ യാതൊരുദെവീസുകൃതികൾ മന്ദി
രെ ശ്രീദെവിയായതുംപാപികൾമന്ദിരെനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/34&oldid=187506" എന്ന താളിൽനിന്ന് ശേഖരിച്ചത്