താൾ:CiXIV265.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമൊദ്ധ്യായഃ ൧൧

ടെ നിന്തിരുവടിയെല്ലൊലൊകത്തെസൃഷ്ടിച്ചു
ടൻ സന്തതംരക്ഷിച്ചുസംഹരിച്ചീടുന്ന തൊ
ൎത്താൽ നിന്തിരുവടിജഗത്തൊക്കവെധരിപ്പ
തും ചിന്തിച്ചാലറിഞ്ഞുകൂടാതൊരു മഹാമായെ
സന്ധ്യയുംസാവിത്രിയും വെദമാതാവുന്നീയെ
ബന്ധമൊക്ഷങ്ങൾ നൽകീടുന്നതും നീതാനെ
ല്ലൊ ത്രിഗുണാത്മികയാകും പ്രകൃതിയാകുന്ന
തും സകലെശ്വരീമഹാ വിദ്യയായീടുന്നതും
ശ്രുതിയായതുംമഹാമെധയായീടുന്നതും സ്മൃതി
യായീടുന്നതുംനിന്തിരുവടിയെല്ലൊകാളരാത്രി
യുമ്മഹാരാത്രിയുമ്മൊഹരാത്രികാളിയും ശ്രീദെ
വിയുന്നിന്തിരുവടിയെല്ലൊ ബുദ്ധിയായതും
നീയെ ലജ്ജയായതുന്നീയെ ശക്തിയായതും
നീയെ ക്ഷാന്തിയായതുന്നീയെ പുഷ്ടിയായതു
ന്നീയെ തുഷ്ടിയായതുന്നീയെ ഭുക്തിയായതും
നീയെ മുക്തിയായതുന്നീയെ ഖഡ്ഗിനിയാകു
ന്നതും ശൂലിനിയാകുന്നതുഞ്ചക്രിണിയാകു
ന്നതുംശംഖിനിയാകുന്നതും ഗദിനിയാകുന്ന
തുഞ്ചാപിനിയാകുന്നതും മുസൃണ്ഠിബാണ പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/15&oldid=187468" എന്ന താളിൽനിന്ന് ശേഖരിച്ചത്