താൾ:CiXIV146 2.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯ —

അകപ്പെടുകയും അതിനായി ഉടനെ അനുതപിക്ക
യും, അതിനെ വെറുത്തു വിടുകയും ചെയ്യുന്നതത്രെ.

൨൭.) ചോ. മനഃപൂൎവ്വത്താലെ പാപം ഏതുപ്രകാരം ഉള്ളതു?
ഉ. മനുഷ്യൻ ഇന്നത് അധൎമ്മം എന്നറിഞ്ഞിട്ടും
മനസ്സോടെ ചെയ്തുകൊള്ളുന്നത് തന്നെ.

൨൮.) ചോ. ഈ വക പാപങ്ങളാൽ നമുക്കു എന്തു വരുവാറായി?
ഉ. ദൈവത്തിൻ കോപവും രസക്കേടും അല്ലാ
തെ, തൽക്കാലശിക്ഷകൾ പലവും നരകത്തിൽ നിത്യ
ദണ്ഡനവും തന്നെ. (രോമ. ൬, ൨൩.) പാപത്തിന്റെ
ശമ്പളം മരണമത്രെ.

൨൯. ) ചോ. ഈ അരിഷ്ടതയിൽനിന്നു നമ്മെ ഉദ്ധരിച്ചതാർ?
ഉ. എല്ലാവൎക്കും വേണ്ടി വീണ്ടെടുപ്പിൻ വില
യായി തന്നേത്താൻ കൊടുത്ത ക്രിസ്തുയേശുവത്രെ
(൧ തിമൊ. ൨, ൫.)

൩൦.) ചോ. യേശു ക്രിസ്തൻ ആർ ആകുന്നു?
ഉ. ദൈവപുത്രനും മനുഷ്യപുത്രനും ആകയാൽ,
ദിവ്യമാനുഷസ്വഭാവങ്ങൾ പിരിയാതെ, ചേൎന്നുള്ളോ
രു പുരുഷൻ തന്നെ.

൩൧.) ചോ. യേശുക്രിസ്തനെ ചൊല്ലി നിന്റെ വിശ്വാസപ്രമാ
ണം എങ്ങിനെ?
ഉ. ദൈവത്തിന്റെ ഏകജാതനായി നമ്മുടെ ക
ൎത്താവായ യേശുക്രിസ്തങ്കലും ഞാൻ വിശ്വസിക്കു
ന്നു. ആയവൻ വിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു, പൊന്ത്യപിലാ
ത്തന്റെ താഴെ കഷ്ടമനുഭവിച്ചു, ക്രൂശിക്കപ്പെട്ടു മരി
ച്ചു, അടക്കപ്പെട്ടു, പാതാളത്തിൽ ഇറങ്ങി, മൂന്നാം ദിവ
സം ഉയിൎത്തെഴുനീറ്റു സ്വൎഗ്ഗാരോഹണമായി, സൎവ്വ
ശക്തപിതാവായ ദൈവത്തിൻറെ വലഭാഗത്തിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/11&oldid=183108" എന്ന താളിൽനിന്ന് ശേഖരിച്ചത്