താൾ:CiXIV138.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨

രിച്ചുപോയ വിവരം നിങ്ങൾക്ക് ഒരു ഓൎമ്മയായി
ഇരിക്കട്ടെ. പാവപ്പെട്ട കോരുണ ദൈവഭക്തിയി
ൽ വളൎത്തുവാൻ ഉപേക്ഷ വിചാരിച്ച അവളുടെ മ
കന്റെ ശവത്തിന്മേൽ കുനിഞ്ഞ കിടന്ന പ്രാണ
സങ്കടത്തോടെ പ്രലാപിച്ച പ്രലാപം നിങ്ങൾ ഓ
ൎപ്പിൻ. ഏതവിധത്തിൽ എങ്കലും നിങ്ങൾ അവ
ളെ പോലെ പ്രവൃത്തിച്ച പോയിട്ടുണ്ടെങ്കിൽ അ
തിനായിട്ട നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ കുറ്റ
പ്പെടുത്തുന്നു എന്ന വിചാരിച്ചിട്ട ഏകരക്ഷിതാ
വാകുന്ന യേശുവിന്റെ അടുക്കൽ ഓടിചെല്ലുവി
ൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക ആശ്വാ
സം കണ്ടെത്തും. ഇത ഒക്കെയും നിങ്ങൾ ചെയ്താ
ൽ ൟ ചെറിയ പുസ്തകം വൃഥാവായി പോകയില്ല:
എന്തെന്നാൽ സ്വൎഗ്ഗത്തിലുള്ള ദൈവദൂതന്മാർ അ
നുതാപപ്പെടുന്ന ആത്മാക്കളെക്കുറിച്ച സന്തോഷി
ക്കയും ൟ പുസ്തകത്തെ എഴുതിയ ആളിന്റെ താ
ല്പൎയ്യമുള്ള അപേക്ഷകൾ അത്യുന്നതനായ ദൈവ
ത്തിന്റെ സിംഹാസനത്തിൻ മുമ്പാകെ കേൾക്ക
പ്പെടുകയും ഉത്തരം അരുളപ്പെടുകയും ചെയ്യും.

അവസാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/198&oldid=180198" എന്ന താളിൽനിന്ന് ശേഖരിച്ചത്