താൾ:CiXIV138.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦

ആഴ്ചയിൽ ഒരിക്കൽ പുരമെഴുകിക്കയും തവണ ഒ
ന്നുക്ക നാല പൈസാവീതം കൊടുക്കയും ചെയ്യു
ന്ന സ്ത്രീകൾ അനവധി ഉണ്ട. ഇവരിൽ നാല
പേരോട ഒരു അജ്ഞാനിയെകൊണ്ട ൟ വേല
ചെയ്യിക്കാതെ, പതിവിൻ പ്രകാരം എന്നെ കൊ
ണ്ട ചെയ്യിക്കെണമെന്ന ഫുൽമോനി പറഞ്ഞാൽ
അവർ സമ്മതിക്കാതിരിക്കയില്ല എന്ന അവൾ പ
റയുന്നു. ഇത നീച വേല തന്നെ; ഇനിക്ക അത
വെറുപ്പാകകൊണ്ട എന്റെ സ്വന്ത വീട മെഴുകു
ന്നത തന്നെ അപൂൎവ്വം: ഇപ്പോൾ ശേഷം പേരു
ടെ വീട മെഴുകെണമെന്ന വന്നിരിക്കുന്നുവല്ലൊ
എന്ന പറഞ്ഞു. അപ്പോൾ ഞാൻ അവളോട അ
ത കൂട്ടാക്കെണ്ടാ; നീ ചെയ്യുന്നത ശരിയാകുന്നു എ
ന്നുള്ള ബോധം നിനക്ക ഉണ്ടാകും: അപ്പോൾ ആ
വേലെക്ക നിനക്ക തന്നെത്താൻ ഇമ്പം തോന്നുക
യും ചെയ്യും. അത തന്നെയുമല്ല, നീ നിന്റെ ദുഃ
ഖത്തെ കുറിച്ച വിചാരിക്കാതെ ഓരൊ ജോലിയി
ൽ എത്രയും ഏൎപ്പെട്ടിരിക്കുന്നുവൊ അത്രയും നല്ല
ത. എന്നാൽ ഇനിയും നിന്റെ ഭൎത്താവിനെ ഇ
ന്നലെ നീ എങ്ങിനെ വശത്താക്കി എന്ന പറക.
ഉടനെ അവൾ പറഞ്ഞ തുടങ്ങി, മദാമ്മെ! അവ
ൻ പതിവിൻ പ്രകാരം ക്ഷീണത്തോടും ബുദ്ധി
മാന്ദ്യത്തോടും കൂടെ ഉണൎന്ന താൻ ഇന്നിടത്ത ഇ
രിക്കുന്നു എന്ന അറിയാത്ത ഭാവത്തിൽ ചുറ്റിലും
നോക്കൊകൊണ്ടും ഹുക്കാ വലിച്ചുകൊണ്ടും കുറെ
നേരം ഇരുന്ന ശേഷം ഞാൻ അവന്റെ തുവ
ൎത്തുമുണ്ടും കുറെ എണ്ണയും കൊടുത്ത കുളത്തിൽപോ
യി കുളിച്ചാൻ തിരിച്ചുവരുമ്പോൾ ഞാൻ ഭക്ഷണം
ഒരുക്കി വെക്കാം എന്ന പറഞ്ഞപ്പോൾ, അവൻ ഉ
ത്തരമായിട്ട, കോരുണയെ! ഇത ഒരു നൂതനകാൎയ്യ
മാകുന്നുവല്ലൊ; എന്റെ സൌഖ്യത്തെ കുറിച്ച നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/146&oldid=180141" എന്ന താളിൽനിന്ന് ശേഖരിച്ചത്