താൾ:CiXIV136.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II 67

ച്ച ശാന്തിക്കായിട്ട അമ്പലത്തിൽ ചെന്നപ്പൊൾ പൂട്ടപറിച്ചിട്ടും മ
റ്റും കണ്ട എന്നെ അറിയിച്ച ഞാൻ അറിഞ്ഞതാണ— എമ്പ്രാന്തിരി
ചെല്ലുന്നതിന മുമ്പെ ൟ കളവുണ്ടായ്ത ആരുംഅറിഞ്ഞിട്ടില്ലാ ൧൮
൹ രാത്രി ആ എമ്പ്രാൻ ഇല്ലത്താണ കിടന്നിരുന്നത രാവിലെ എ
ണീട്ട പൊയ്താണ ൟ അമ്പലത്തിന്റെ താക്കൊല എമ്പ്രാന്തിരി
യുടെ വക്കലാകുന്നു.

വായിച്ചകെട്ടത പറഞ്ഞപ്രകാ
രം തന്നെയൊ അതെ —

ഉടനെ രണ്ടാമത.

കുഞ്ഞുമുയ്തുവിന്റെയും അയ്യപ്പ അധികാരി മുഖ്യസ്തന്മാരുടെഅ
ന്റെയുംമെൽ ആദ്യം അധികാ ന്യെഷണം കഴിഞ്ഞതിന്റെ
രി മെനൊന്മാരൊട സംശയം ശെഷമാണ അയ്യപ്പൻ മുതൽ
പറഞ്ഞതായി കാണുന്നില്ലാആ ൨ാള ദുൎന്നടപ്പകാരാണെന്ന കെ
സംഗതി എങ്ങിനെ വാരശ്യാ ട്ടിരിക്കുന്നത. അതുകൊണ്ട ആ
രൊട ചെട്ടി അപ്പു ചൊദിച്ച പ്ര വിവരം പറയാത്തതാണ— വാ
കാരം ഉള്ള സംഗതിയും അധി രശ്യാര കുട്ടി പറഞ്ഞ വിവരം
കാരി മുഖ്യസ്തന്മാരൊട പറ അധികാരിയൊടും മുഖ്യസ്ഥ
ഞ്ഞതായി കാണുന്നില്ലാ അതി നൊടും ഞാൻ പറഞ്ഞു. അത
ന സംഗതി എന്ത. അവര ബൊധിപ്പിച്ചിട്ടുണ്ടൊ

ഇല്ലയൊ എന്ന ഞാൻ അറിയില്ലാ ഞാൻ അധികാരിമുഖ്യസ്തന്മാ
രൊട പറഞ്ഞതിന്റെ ശെഷം വാരശ്യാരൊടും ചെട്ടിഅപ്പുവി
നൊടും അധികാരി മുഖ്യസ്തന്മാര ചൊദിച്ചിട്ടുണ്ട—അതിലെക്ക അ
വര എന്ത ഉത്തരം പറഞ്ഞിരിക്കുന്നു എന്ന ഇനിക്ക നിശ്ചയിമില്ലാ.

സത്തെമ്പ്ര ൧൨൹

വാരശ്യാര കുട്ടി പറഞ്ഞ വിവ അധികാരിയൊട ഞാൻ പ
രം അധികാരി മുഖ്യസ്തന്മാരൊടഎ റഞ്ഞത ൨൨൹യാണ. എ
ന്നാണ പറഞ്ഞത ന്നൊട വാരശ്യാര കുട്ടി ൟ

വിവരം പറഞ്ഞത ൨൧൹ വയ്യുന്നെരമാകുന്നു— വാരശ്യാര കുട്ടി
യൊട ചെട്ടി അപ്പു മെൽ പ്രകാരം ചൊദിച്ചിരിക്കുന്നു എന്ന ശാ
ന്തിക്കാരൻ എമ്പ്രാന്തിരി ൨൧൹ രാവിലെ എന്നൊട പറകകൊണ്ട
വയിന്നെരം ഞാൻ അമ്പലത്തിൽ തൊഴാൻ ചെന്നപ്പൊൾ വാ
രശ്യാര കുട്ടിയെ കണ്ട ചൊദിച്ചപ്പൊൾ അവളും പറഞ്ഞതാണ
൨൧൹ക്ക മുമ്പെ എന്നൊട ഒരുത്തരും പറഞ്ഞിട്ടില്ലാ.

ൟ ക്ഷെത്രത്തിന്റെ കാൎയ്യത്തി
ന്ന തന്നെയൊ മൂസ്സതമാരും മ അതിന്റെ വിവരം ഇനിക്ക
ഞ്ഞപ്പറ്റ സ്വാമിയാരും വാദിക്കു നിശ്ചയമില്ലാ
ന്നത.

K 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/77&oldid=179642" എന്ന താളിൽനിന്ന് ശേഖരിച്ചത്