PART II. 51
ത്ത നിന്ന കിട്ടിയ പ്രകാരം പറഞ്ഞിരിക്കുന്നു. ആ പെട്ടിക്കകത്ത
ഉമ്മമാര കഴുത്തിൽ കെട്ടുന്ന കല്ലമാലകൾ ഉണ്ടായിരുന്നതകൊണ്ടു
പൊയിട്ടില്ലെന്നും പെട്ടി ആദ്യം കണ്ട എടുത്ത കൊണ്ടുവന്നത അ
ന്ന്യായക്കാരന്റെ കെട്ടിയവൾ തന്നെ എന്നും കാണുന്നതകൂടാതെ
അന്ന്യായക്കാരനും ചന്തക്ക വന്നവരായ വെട്ടത്തനാട താലൂക്ക
കാര നാലാളും പുറത്ത ഉന്മറത്ത വാതിൽക്കൽ തന്നെ കിടന്നിരു
ന്നു എന്നും ചന്തക്ക വിറ്റത കഴിച്ച ഏതാനും തുണിചരക്കുകൾ
ഉണ്ടായിരുന്നത അവരുടെ അടുക്കെ വെച്ചിരുന്നു എന്നും ആ മു
തൽ പൊയിട്ടില്ലെന്നല്ല അവരും അന്ന്യായക്കാരനും വെളുക്കു
മ്പൊൾ പള്ളിക്ക നിസ്കാരത്തിന്ന പൊകുന്ന സമയം വാതിൽ
തുറന്ന കണ്ടീട്ടില്ലെന്നും പിന്നെ ഒരു നാഴിക പുലൎന്ന മടങ്ങി വ
ന്നപ്പൊൾ ഉമ്മ പറഞ്ഞതാണെന്നും വിസ്താരങ്ങളാലും അന്ന്യെ
ഷണത്തിലും കാണുന്നതും കളവ പൊയ മുതൽ ഉമ്മയുടെ വക
പണ്ടങ്ങളും ആയ്ത പണയം വെപ്പാനായി അന്ന്യായക്കാരൻ ക
ളവ പൊയ്തിന്റെ തലെ ദിവസം ശ്രമിച്ചപ്രകാരം കാണുന്നതും
വിചാരിക്കുമ്പൊൾ പണ്ടങ്ങൾ പണയം വെപ്പാൻ ഉമ്മക്ക സ
മ്മതമില്ലായ്കകൊണ്ട മുതൽ എടുത്ത മറച്ച കളവ പൊയി എന്ന
ആക്കി തീർത്തു എന്ന വിചാരിപ്പാനാകുന്നു സംഗതി കാണുന്നത
എങ്കിലും സൂക്ഷ്മ സ്ഥിതി അറിവാൻ അന്ന്യെഷിക്കുന്നതിൽ നെ
രായി അറിയുന്ന വിവരത്തിന്ന വഴിയെ ബൊധിപ്പിച്ചുകൊൾ
കയും ചെയ്യാം എന്ന ൧൦൨൭ എടവം ൭൹ക്ക ൧൮൫൨ മെയി
മാസം ൧൮൹.
അന്ന്യയക്കാരനൊട. മെയി ൧൧൹
ൟ മെടമാസം നാട്ട കണക്ക ൨൮൹ക്ക സൎക്കാര കണക്ക ൨൯
൹ക്ക ൫൨ാമത മെയി ൯൹ ഞാറാഴ്ചരാത്രിയിൽ മെൽപറഞ്ഞ അ
ങ്ങാടിയിൽ ഞാൻ പാൎക്കുന്ന പടിഞ്ഞാറെ കച്ചറായിൽ ഉള്ള കുടി
യിൽ കള്ളന്മാര വന്ന പടിഞ്ഞാറ്റ മുറിയുടെ കിഴക്കെ വാതലി
ന്റെ ചീൎപ്പ പുറത്ത നിന്ന കുത്തി തുറന്ന അകത്ത കടന്ന അതി
ന്റെ അകത്ത ഇരിമ്പകൊണ്ട കെട്ടിയ്തായ ആശാരി കൊൽക്ക ഏ
കദെശം ൧൦ വിരൽ ദീൎഘ വിസ്താരമുള്ള ഒര മരപ്പെട്ടിയിൽ സൂ
ക്ഷിച്ചിട്ടുണ്ടായിരുന്ന ഇതൊട ഒന്നിച്ച ബൊധിപ്പിക്കുന്ന പട്ടി
കയിൽ വിവരവും വിലയും എഴുതിയ്തായ പൊന്ന വെള്ളി ആഭര
ണങ്ങൾ മുതലായി നൂറ്റഅമ്പത ഉറുപ്പിക രണ്ടണ— പതിനൊ
ന്ന പയി—വിലക്കുള്ള മുതലകൾ കളവ ചെയ്തകൊണ്ട പൊയിരി
ക്കകൊണ്ട ആയ്തിന ഞാൻ അന്ന്യായം ബൊധിപ്പിക്കുന്നു. ക
ള്ളൻമാര ഏതപ്രകാരം വന്നു എന്നും. ഇന്നവരാണെന്നും അറി
വില്ലാ മെൽപറഞ്ഞ മുതലകളിൽ ഏതാനും മുതലുകൾ മെൽപ
റഞ്ഞ ഞാറാഴ്ച പകൽ ഒരു ദിക്കിൽ പണയം വെച്ച ഏതാനും മു
തൽ വാങ്ങുവാനായി ഞാൻ കൊണ്ടപൊയിട്ടുണ്ടായിരുന്നു ആ
H 2