താൾ:CiXIV136.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 THE MALAYALAM READER

ല്ലാ ഇതിന്റെ ആധാരങ്ങളും നികിതശീട്ട മുതലായ്തും താൻ ചാ
ത്തങ്ങാടി വെച്ചിരുന്നത അന്ന്യായക്കാരൻ എടുത്ത ഇങ്ങിനെ
കൌശലമായി അന്ന്യായം ചെയ്ത വലപ്പിക്കുന്നതാണ എന്ന
൧ാം പ്രതിയും നിലം ൧ാം പ്രതി നടക്കുന്നു എന്ന ൩ാം പ്രതിയും.
സാക്ഷികളാൽ കലശൽ ചെയ്യുന്നത കണ്ടപ്രകാരം തെളി
വില്ലാ— നിലം അന്ന്യായക്കാരൻ നടപ്പ എന്ന ൧ മുതൽ ൬ വരെ
൧ാം പ്രതി നടപ്പ എന്ന ൭– ൮– ൯ സാക്ഷികളും പറഞ്ഞി
രിക്കുന്നു.

ൟ കാൎയ്യത്തിന്റെ വിസ്താരം മുതലായ്ത ഒക്കെയും നൊക്കിയാ
റെ നിലം അന്ന്യായക്കാരൻ നടപ്പ എന്നും ഒന്നാം പ്രതി നട
പ്പ എന്നും തമ്മിൽ വാദിച്ച ഇരുപൎഷയും സാക്ഷിസംഗതികളാ
ൽ തെളിവ കൊടുത്തിരിക്കുന്നു എങ്കിലും ൟ കാൎയ്യംകൊണ്ട അ
ന്ന്വെഷിക്കുകയും നികിതി കൊടുക്കുന്നതിന്റെ വിവരം അറി
വaൻ കണക്ക നൊക്കിക്കുകയും ചെയ്തതിൽ ൟ നിലം ജെഷ്ഠ
ന്റെയും അനുജന്റെയും മക്കളായ ൟ അന്ന്യായക്കാരനും ഒ
ന്നാം പ്രതിക്കും പകുതിയിൽ കിട്ടി ഒന്നാം പ്രതി പ്രത്യെകമാ
യി ചിലവചെയ്ത നടത്തി അന്ന്യായക്കാരൻ മുതലായ്വൎക്ക ചില
വ കൊടുത്ത രക്ഷിച്ച വിള— ഇരുപൎഷയും പാൎത്തിരുന്ന ചാത്ത
ങ്ങാടി കുടിയിൽ കൊയ്തിട്ടവരുന്നത എന്നും ഇയ്യടയിൽ മുതൽ
സംഗതിയാലും മറ്റും തന്മിൽ കുറെ എടച്ചിൽ ആയാറെ പ്ര
തിക്കാരൻ അനന്തിരവനായ അന്ന്യായക്കാരന്റെ പെരിൽ മെ
പ്പടി നിലത്തിന്നും മറ്റും എഴുതിച്ച വാങ്ങി ചാത്തങ്ങാടി വെച്ചി
രുന്ന ആധാരങ്ങൾ നികിതശീട്ട മുതലായ്ത ഒക്കെയും അന്ന്യായ
ക്കാരൻ കരസ്ഥമാക്കി ആ വക ആധാരങ്ങൾ തന്റെ പെരിൽ
എന്നുള്ള താല്പൎയ്യത്തിനാൽ പ്രതിക്കാരനെ തൊല്പിക്കാമെന്ന മ
നഃപൂൎവ്വമായി ചതിവിചാരിച്ച ചില സാക്ഷികളെയും ഉറപ്പിച്ച
നിലം താൻ പ്രത്യെകം നടപ്പ എന്നും— അതിന്മെൽ പ്രതിക്കാര
ൻ കയ്യെറ്റം ചെയ്തു എന്നും കൌശലമായി ഇങ്ങിനെ അന്ന്യാ
യം ചെയ്ത സാക്ഷികളാലും— മെൽപ്രകാരമുള്ളതായ ചില ആധാ
രങ്ങളാലും അന്ന്യായക്കാരൻ കൊടുത്ത തെളിവ വിശ്വസിക്കത
ക്കതല്ലന്നും— നിലം ഇതവരെ നടന്ന നികിതികൊടുത്തവരുന്ന
തും— ഇപ്പൊൾ നിലത്ത പ്രവൃത്തികൾ ചെയ്തതും ൧ാം പ്രതി എ
ന്ന പറയുന്നതാകുന്നു ൟ കാൎയ്യത്തിന്റെ നെര എന്നും അറി
ഞ്ഞിരിക്കുന്നതിനാൽ അതപ്രകാരം പ്രതിക്കാരൻ നടന്ന വരെ
ണ്ടതാണന്നും അന്ന്യായക്കാരൻ വിചാരിക്കുന്ന അവകാശത്തി
ന്ന ക്രമപ്രകാരം സീവിൽ വ്യവഹാരം ചെയ്ത നിവൃത്തിവരു
ത്തെണ്ടതാണന്നും ശിക്ഷിപ്പാൻ സംഗതി പൊരാ എന്നും ക
ല്പിച്ച ൟ കാൎയ്യം നീക്കി വിവരം അന്ന്യായം പ്രതികളെ അറി
യിക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/220&oldid=179798" എന്ന താളിൽനിന്ന് ശേഖരിച്ചത്