താൾ:CiXIV136.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 193

ന്റെ മുതൽ അവകാശം പിരിക്കുമ്പൊൾ പ്രതിക്കാരന്റെ മക
ൾക്ക അവകാശം വഹക്ക തിരിച്ച വെച്ചതാണെന്ന പറഞ്ഞീട്ടു
ണ്ടെന്നും മറ്റും ൨–ം ൩–ം സാക്ഷികളും പറമ്പ അന്ന്യായക്കാര
ൻ ചമയപ്പാട്ടത്തിന്ന വാങ്ങി നടന്നവരുന്നതാണെന്ന അന്ന്യാ
യക്കാരൻ പറകയും ൮ കൊല്ലം മുമ്പെ ഒരു കുറി രണ്ടനാല തെ
ങ്ങുംതയ്യ അന്ന്യായക്കാരൻ വെക്കുന്നത കാണുകയും ചെയ്തീട്ടു
ണ്ടെന്നും പ്രതിക്കാരന്റെ മകൾക്ക അവകാശത്തിന്ന കൊടുത്ത
താണെന്ന കെൾക്കയും ചെയ്തപ്രകാരം ൪ാം സാക്ഷിയും അ
ന്ന്യായക്കാരൻ പറമ്പിൽ പാൎത്ത തയ്യുകൾ ഉണ്ടാക്കി നടന്നവ
രുന്നതാണെന്നും ൩ കൊല്ലം മുമ്പെ ഒരു കുറി അന്ന്യായക്കാരൻ
രണ്ട തെങ്ങുംതയ്യ വെക്കുന്നത കണ്ടീട്ടുണ്ടെന്നും പ്രതിക്കാരന്റെ
മകൾക്ക അവകാശം വകക്ക ൟ പറമ്പ വെച്ചതാണെന്നും കു
ഞ്ഞുണ്ണിയൻ മരിച്ചാറെ ചമയപാട്ടത്തിന്ന ആധാരം എഴുതി
കൊടുത്തീട്ടുണ്ടെന്ന ബഹു വാക്കായി കെട്ടിട്ടുണ്ടെന്നും ൫ാം സാ
ക്ഷിയും അന്ന്യായത്തിൽ പറയുന്ന പറമ്പിൽ തയ്യ വെക്കെണ്ട
തിന്നായി മരിച്ചപൊയ കുഞ്ഞുണ്ണിയൻ കല്ല കൊണ്ട അഴുകു
ത്തിച്ച അതിൽ ഒരു പുരയും കയറ്റി കിണറും കുഴിപ്പിച്ച തയ്യു
കൾ വെപ്പിക്കുകയും തയ്യ രക്ഷക്കവെണ്ടി തന്നെ ഏല്പിച്ച ര
ണ്ട കൊല്ലത്തൊളം താൻ നൊക്കിയ്തിന്റെശെഷം തന്റെ നൊ
ക്ക കുറവിനാൽ അന്ന്യായക്കാരനെ നൊക്കാനാക്കി അവൻ പു
രയിൽപാൎത്ത വരുന്നതാണെന്നും അന്ന്യായക്കാരന്റെ സ്വന്തമാ
യി ഏതാനും വെറ്റിലകൊടി ഉള്ളതല്ലാതെ വെറെ ചമയങ്ങൾ
ഒന്നും അവൻ ഉണ്ടാക്കിയ്തല്ലെന്നും കുഞ്ഞുണ്ണിയൻ മരിക്കുന്ന
വരെ അവനും മരിച്ചതിന്റെ ശെഷം പ്രതിക്കാരന്റെ മകൾക്ക
അവകാശം വഹക്കായി പിരിഞ്ഞ കിട്ടി അതിന്റെ ശെഷം
പ്രതിക്കാരനും നടന്നവരുന്നതാണെന്നും മറ്റും പ്രതിവക ൬–ാം
സാക്ഷിയും അതിന്ന അനുസരിച്ച ൭–ം ൮–ം സാക്ഷികളും അ
ന്ന്യായത്തിൽ പറയുന്ന പറമ്പിൽ ചമയങ്ങൾ ഉണ്ടാക്കിയ്ത മ
രിച്ച പൊയ കുഞ്ഞുണ്ണിയനാണെന്നും കുഞ്ഞുണ്ണിയൻ മരിച്ച
പൊയ്തിന്റെ ശെഷം പ്രതിക്കാരന്റെ മകൾക്ക അവകാശം വ
ഹക്ക ചമയത്തൊടുകൂടി ൫൦൦ പണത്തിന്ന തിരിച്ചവെച്ച പ്രതി
കൈവശമായി നടന്നവരുന്നതാണെന്നും അവകാശം പിരി
ക്കുമ്പൊൾ തങ്ങളും ഉണ്ടായിരുന്നു എന്നും അന്ന്യായക്കാരൻ ച
മയം ഉണ്ടാക്കിയ പ്രകാരവും അവന ൟ പറമ്പിന്മെൽ ഒര അ
വകാശവും ഉള്ള പ്രകാരവും അറിഞ്ഞീട്ടില്ലെന്നും കുഞ്ഞുണ്ണിയ
ന്റെ മുതൽ അവകാശം പിരിക്കുമ്പൊൾ സകല മുതലകളുടെയും
കടങ്ങളുടെയും കണക്ക ഉണ്ടാക്കിയിരിക്കകൊണ്ട അന്ന്യായക്കാ
രന ചമയം അവകാശം ഉണ്ടെങ്കിൽ വരികണക്കിൽ ചെൎക്കു
ന്ന മൎയ്യാദയാണെന്നും ചമയം പ്രതിക്കാരൻ അന്ന്യായക്കാരന

c c

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/203&oldid=179778" എന്ന താളിൽനിന്ന് ശേഖരിച്ചത്