താൾ:CiXIV136.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 THE MALAYALAM READER

ക ൨൭ലെ വാരം നെല്ല ഇന്ന അളവ തന്നിരിക്കുന്നു എന്നും നി
ലം ഒഴിഞ്ഞ തന്നെക്കാമെന്നും ൧൦൨൭ ചിങ്ങം ൨൹ എഴുതി കൊ
ടുത്ത ആധാരവും ൪ാം നമ്പ്ര ൩–ാം നമ്പ്രാധാരത്തിൽ പറയുന്ന
നിലത്തിൽനിന്ന ൬൦ നെല്ല വാരത്തിന്റെ നിലം നടന്ന വക
വാരം തുലാമാസം ഉള്ളന്നെ തന്നെക്കാമെന്നും നിലം നടക്കുന്ന
തിന്ന വിരൊധമില്ലെന്നും മെപ്പടി കൊല്ലം മാസം ൹ൽ കൊട്ടൻ
അന്ന്യായക്കാരന എഴുതി കൊടുത്ത ആധാരവും— ൫–ാം നമ്പ്ര അ
ന്ന്യായപ്പെട്ട കാവുന്താഴ നിലത്തിൽ ൧൨൦ നെല്ല വാരത്തിന്റെ
നിലം നടന്നവക വാരം തുലാമാസം ഉള്ളന്നെ തന്നകൊള്ളാമെ
ന്നും നിലം നടക്കുന്നതിന്ന വിരൊധമില്ലെന്നും മെപ്പടി കൊല്ലം
മാസം ൹ൽ അമ്പു അന്ന്യായക്കാരന എഴുതി കൊടുത്ത ആധാര
വും ആകുന്നു.

൧ാം നമ്പ്ര ആധാരത്താൽ അന്ന്യായപ്പെട്ട നിലങ്ങളിന്മെൽ
അന്ന്യായക്കാരൻ പുതിയ നടപ്പിന്ന പ്രവെശിച്ചത എന്ന വെ
ളിവായിരിക്കകൊണ്ട ആ ആധാരവും അതിനെ പറ്റിയുള്ള ൨–ാം
നമ്പ്ര ആധാരവും ൩ മുതൽ ൫– വരെ നമ്പ്ര ആധാരങ്ങളും എഴു
തി കൊടുത്തവരായ മെൽ പെര കാണിച്ചവര ആ ആധാരങ്ങളാ
കട്ടെ അന്ന്യായക്കാരന്റെ അവകാശത്തെയാകട്ടെ അശെഷ
വും സന്മതിച്ചീട്ടില്ലായ്കയാൽ അതകളും അന്ന്യായക്കാരന്റെ വാ
ദത്തിലെക്ക യാതൊരു ബലവും കൊടുക്കുനില്ലെന്ന തന്നെയ
ല്ലാ ൩– മുതൽ ൫– വരെ നമ്പ്ര ആധാരങ്ങൾ ആന്ന്യായക്കാരൻ
ഫയലാക്കിയ്തകൊണ്ട അതകളിൽ എഴുതി കാണുന്ന നിലങ്ങൾ
ആവക കുടിയാന്മാൎക്ക നടപ്പുണ്ടെന്ന മുഖ്യമായി വിചാരിക്കെണ്ട
തും ആകകൊണ്ട ൟ അവസ്ത അന്ന്യായക്കാരന്റെ വാദത്തി
ന്ന ദൊഷമായും വന്നിരിക്കുന്നു. ആദ്യം അന്ന്യായക്കാരൻ ഹെ
ഡ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ കൊടുത്ത ഹരജിയിൽ മുണ്ടെരി
അംശം അധികാരി പ്രതികൾക്ക പക്ഷമെന്ന പ്രസ്താപിച്ചത
കൊണ്ട ആയധികാരിയെ ഇതിൽ നിന്ന ഉപെക്ഷിച്ച അയൽ
അംശമായ എളയാപൂര അംശം അധികാരി ആ സ്ഥലത്ത പൊ
യി അന്ന്യെഷിച്ച റപ്പൊട്ട ചെയ്വാനും നിലത്തിന്റെ സമീപ
സ്തന്മാരെയും പ്രതിക്കാരെയും അയപ്പാനും അയച്ച കല്പനക്ക അ
ത പ്രകാരം നടന്ന അയാൾ ബൊധിപ്പിച്ച റപ്പൊട്ടും വിസ്താര
ത്തിൽ ചെൎത്തു. ആ റിഫൊട്ടിൽ അന്ന്യായപ്പെട്ട നിലങ്ങൾ ഒ
ന്നാം പ്രതിയുടെ കാരണവന്മാരും അവര മരിച്ചതിന്റെ ശെഷം
൧ാം പ്രതിയും കൊട്ടൻ മുതൽ ൪ാളും നടന്ന വരുന്നു എന്നും മ
റ്റും ആകുന്നു. ഇവരൊടും അധികാരി അയച്ച സമീപസ്തന്മാ
രൊടും ൧ാം പ്രതി കുറുവനൊടും വിസ്തരിച്ചു. ൧ാം പ്രതി അന്ന്യാ
യക്കാരന്റെ വാദം ഒന്നും സന്മതിച്ചീട്ടില്ലാ. 'കാരണവന്മാര മരി
ക്കുന്നവരെ അവരും മരിച്ചതിൽ പിന്നെ താനും നടന്ന കൊവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/122&oldid=179690" എന്ന താളിൽനിന്ന് ശേഖരിച്ചത്