— 189 —
7. കാരാഗൃഹപ്രമാണി യോസഫിന്റെ ദൈവഭക്തിയെ തിരിച്ചറിഞ്ഞതു പോലേ
ശതാധിപൻ യേശുവിന്റെ നിൎദ്ദോഷത്തെയും പുത്രസ്ഥാനത്തെയും ഗ്രഹിച്ചു.
ലൂൿ.23, 47.
8. യോസേഫിനെ കവൎന്നതിന്നു മരണം (ആദ്യപുസ്തകം 37, 32) എന്നും ക്രിസ്തന്റെറ പു
നരുത്ഥാനത്തിന്നു കവൎച്ച (മത്തായി 28, 12, 13, 14) എന്നും ഈ പേരുകൾ വൈരി
കൾ ഇട്ടിരിക്കുന്നു.
9. മദ്യപ്രമാണി കാണിച്ച നന്ദികേടു ശിഷ്യർ ക്രിസ്തനെ വിട്ടു മണ്ടി ഓടിപ്പോയതിലും
പേത്രൻ മറുത്തു പറഞ്ഞതിലും വിളങ്ങുന്നു. (മാൎക്ക 14, 50, 68–72).
10. യോസേഫിന്റെ സഹോദരന്മാർ തന്നോടു ഭക്ഷിച്ചിട്ടും അവനെ അറിയാതെയും
അവന്റെ ആചാരങ്ങളെക്കൊണ്ടു ആശ്ചൎയ്യപ്പെടുകയും ചെയ്തതു എമ്മാവൂസിലേ
ശിഷ്യരിൽ ആവൎത്തിച്ചു കാണുന്നു. ലൂൿ 24.
11. അനുഭവിച്ച പരിഹാസം (ആദ്യപുസ്തകം 37, 19) യോഹ. 19, 40.
12. യോസേഫ് തന്റെ സഹോദരന്മാരെ സല്ക്കരിച്ചതു (ആദ്യപു. 45. യോഹ. 1:3).
13. സ്വന്തരാൽ തള്ളപ്പെട്ടതു (യോഹ. 7, 5. യോ. 1, 11).
14. പരീക്ഷയെ ജയിച്ചതു (മത്തായി 4, 1–10).
15. യോസേഫ് എന്ന ഏകന്റെ നീതിയാൽ അനേകൎക്കു രക്ഷ ഉണ്ടായതു (രോ. 5, 17–19).
16. താഴ്മയൂടെയും കഷ്ടങ്ങളൂടെയും തേജസ്സിൽ പ്രവേശിച്ചതു.
17. രാജസ്ഥാനവും പ്രവാചകനാമവും പുരോഹിതമാനവും ലഭിച്ചതു.
18. പണത്തിനു വില്ക്കപ്പെട്ടതു.
19. ആദ്യം ഹിംസിച്ചവനെ വൈരികൾ ഒടുക്കം കുമ്പിട്ടു വണങ്ങിയതു.
20. ശത്രുക്കൾ ദോഷമായി ആലോചിച്ചതു ദൈവം ഗുണത്തിന്നായി തിരുമാറാക്കിയതു
(ആദ്യപുസ്തകം 50, 19).
21. അവന്റെ വസ്ത്രത്തെ കവൎന്നതു. മാൎക്ക 15, 24.
22. രൂബനും പിലാത്തിനും മാനുഷഭയമുള്ളവരായി കാണപ്പെടുന്നു.
23. യോസേഫ് കഷ്ടങ്ങളിൽ ക്ഷാന്തിയുള്ളവനായതു.
24. അനുതപിക്കുന്ന സഹോദരന്മാരോടു സ്നേഹമായി സംസാരിച്ചതു (ആദ്യപുസ്തകം
50, 18–20. മാൎക്ക 16, 7. യോഹ. 21, 15–18.).
26–ാം ചോദ്യത്തിനുള്ള ഉത്തരങ്ങൾ.
a.) ശമൎയ്യക്കാരത്തി. യോഹന്നാൻ 4, 7, 28.
b.) യേശുക്രിസ്തൻ. യോഹന്നാൻ 4.
c.) യേശുക്രിസ്തൻ, യോഹന്നാൻ 4, 31–34.
d.) ക്രിസ്തനും ശിഷ്യരും. യോഹന്നാൻ 4, 30, 35.
New questions (9). പുതുചോദ്യങ്ങൾ (൯).
27. യേശുവിനെ സ്നേഹിച്ചുകൊണ്ടു മരത്തിന്മേൽ കയറിയവർ ആരായിരുന്നു?
28. യാക്കോബിന്റെ പുത്രനായ യോസേഫ് എന്ന പുരുഷന്റെറയും ശിംശോൻ എന്ന
നായകന്റെയും ദൈവഭക്തിയിൽ ഏതു വ്യത്യാസം കാണ്മാനുണ്ടു?
G. W.