— 77 —
വടമുനയോളമുള്ള യാത്ര.— ഭൂഗോ ളത്തിന്റെ വടക്കേ മുനയാളം ചെന്നാലേ കഴിയൂ എന്നു ഓരോ ജാതികളും മനുഷ്യരും നിശ്ചയിച്ചു ഏറിയ പ്രാവശ്യം വട്ടം കൂട്ടിയെ ങ്കിലും ഇത്രോടം സാധിച്ചില്ല. ഇപ്പോൾ ഒരു പുതിയ ആലോചന ജനിച്ചു. അതെങ്ങനെ എന്നാൽ കപ്പൽകൊണ്ടു വടക്കോട്ടു എത്തുന്നേ ടത്തോളം ചെല്ലുക. കൂടെ കൊണ്ടു പോകുന്ന മൂന്നു ആകാശപ്പന്തു അവിടേ മുക്കോണിച്ച ച ട്ടത്തിന്മേൽ ഉറപ്പിച്ചു വാഷ്പംകൊണ്ടു നിറെ ച്ചു ഓടുക ഓരോ പന്തു ഓരോ കണ്ടിയോളം ഭാരം വഹിക്കുന്നതിനാൽ വേണ്ടുന്ന തോണി കൾ ഇഴെക്കു വാഹനങ്ങൾ (sledges) ആയു ധങ്ങൾ, തീൻപണ്ടങ്ങൾ, ഉട്ടുരൂട്ടു, കൽകരി ആളുകൾ മറ്റും ആകാശമാൎഗ്ഗേ വഹിച്ചു കൊ ണ്ടു പോവാൻ ഭാവിക്കുന്നു. ആകാശപ്പന്തുകൾ താഴേണ്ടതിന്നു ആഗ്രഹിച്ചാൽ വാഷ്പത്തിൽ നിന്നു ഏതാനും കൂടി ചെല്ലുന്ന പാത്രങ്ങളിൽ യന്ത്രപ്രയോഗത്താൽ മുഴപ്പിച്ചു അടെച്ചു വെ ക്കും. കാറ്റില്ലാഞ്ഞാലോ വായുവിൽ തങ്ങുന്ന ആകാശപ്പന്തു ചട്ടത്തെ ആലാത്തു കെട്ടി ആ |
ൾ മുന്നോട്ടു വലിച്ചു കൊണ്ടു പോകാം എന്നൂ ഹിക്കുന്നു. ആൎക്കെങ്കിലും കൂട പോരുവാൻ മ നസ്സുണ്ടായാൽ ലണ്ടനിലേ ചേൻ (Cheyne) തെംപ്ലർ (Templar) എന്നീ ഉരുത്തലവന്മാരാ യ സായ്പന്മാരോടു അപേക്ഷിക്കേണ്ടു. C.Z. 1879, No. 3. ചീനത്തിലേക്കുള്ള കണ്ടിവാതി |
3. POLITICAL NEWS ലൌകികവൎത്തമാനം,
പടിഞ്ഞാറെ ഇന്തിയ West-Indies.
കൂബ എന്ന പടിഞ്ഞാറെ ഇന്ത്യയിലുള്ള |
രന്നുവരേണം എന്നു മനസ്സുമുട്ടിയതിനാലും സമാധാനപ്പെടുവാൻ ഇടവന്നു. അതിൽ വി ശേഷിച്ചു ഒന്നു ഗുണമായി തീൎന്നു; കൂബാന സൈന്യത്തിൽ വെള്ളക്കാരും അവരുടെ കല പ്പു സന്തികളും സാന്തന്ത്ര്യപ്പെട്ട കാപ്പിരി അടിമകളും ഉണ്ടായിരുന്നു. ഈ ഒടുക്കത്തെ വകക്കാർ സൈന്യത്തിൽ നാൾക്കുനാൾ പെ രുകിയതുകൊണ്ടു ശേഷമുള്ളവൎക്കു ശങ്ക വൎദ്ധി ക്കുമളവിൽ വെള്ളക്കാർ ക്രമത്താലേ കൂബാന സൈന്യത്തെ വിടുകയും അവരുടെ നായക ന്മാർ ഹിസ്പാന്യ കൊയ്മയോടു നിരപ്പു അന്വേ ഷിക്കയും ചെയ്തു. സ്വാതന്ത്ര്യപ്പെട്ട അടിമ കളിൽ ഏറിയവർ ക്ഷമ അപേക്ഷിച്ചു എല്ലാ വരും അല്ല താനും ദോഹികളോടു ശിക്ഷിക്കാ തെ അവരോടു ക്ഷമിക്കയും അടിമതനത്തെ വീണ്ടും നടപ്പാക്കാതെയിരിക്കയും ചെയ്വാൻ കോയ്മ സമ്മതിച്ചാൽ സമാധാനപ്പെടും എന്നു മിക്കപേരുടെ തീൎമ്മാനം. N.E.K. 1878. Apr. യൂരോപ്പ Europe. രുസ്സ്യ.— കിയെവ് (Kiew) എന്ന നഗര |