താൾ:CiXIV130 1885.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യത്തെ പറയുന്നവൻ നീതിയെ അറിയിക്കുന്നു; എന്നാൽ
കള്ളസ്സാക്ഷിക്കാരൻ വഞ്ചനയെ തന്നെ. സുഭാ. ൧൨, ൧൭. ൬൭

ആധാരവിവരം ശരിയായമുദ്രവില
21 വിക്രയക്കൈമാറ്റാധാരം
ആധാരത്തിൽ കാണിച്ച പ്രതിഫലസംഖ്യ 50 കയിൽ കവി
യാഞ്ഞാൽ . . . . . . . . . . . . .
എട്ടണ
50 ഇൽ കവിയുകയും 100 ഇൽ കവിയാതിരിക്കയും ചെയ്താൽ ഒരുറുപ്പിക
100 ഇന്നു മേൽ 1000-ാം വരേ ഓരോ 100 ഇന്നോ അതിൽ വല്ല
ഭാഗത്തിന്നോ . . . . . . . . . . . .
ഒരുറുപ്പിക
100 ഇന്നു മേൽ ഓരോ 500 ഇന്നോ അതിൽ വല്ലഭാഗത്തിന്നോ അഞ്ചുറുപ്പിക
32. കൂട്ടകച്ചവട ആധാരം . . . . . . . . പത്തുറുപ്പിക
33. കൂട്ടുകച്ചവടപ്പിരിവാധാരം . . . . . . . . അഞ്ചുറുപ്പിക
36. ദാനപത്രം (ഒരു ധനനിശ്ചയാധാരമോ മര
ണശാസനമോ അല്ലാത്തത്) ആയാധാരത്തിൽ പ
റയു ന്ന മുതലിന്റെ വിലെക്കു തുല്യമായ ഒരു പ്രതിഫ
ലത്തിനുള്ള ഒരു കൈമാറ്റാധാരത്തിന്നു വേണ്ടുന്ന .
[നമ്പർ നോക്ക)
മുദ്രവില (21-ാം
37. ഭാഗപത്രം. ഭാഗിക്കുന്ന മുതലിന്റെ വില<lb/ യായി ആധാരത്തിൽ പറയുന്ന സംഖ്യെക്കുള്ള ഒരു
കടംശീട്ടിന്നു വേണ്ടും . . . . . . . . . . . . .
[നമ്പർ നോക്ക)
മുദ്രവില (13-ാം
39. പാട്ടശ്ശീട്ടു. പാട്ടത്തിന്നു വിടുവാനുള്ള ഉടമ്പടി .
(ഏ.) ആ പാട്ടശ്ശീട്ടിനാൽ പാട്ടം നിശ്ചയിച്ചിരിക്കുകയും സൌജ
ന്യം ഒന്നും അടെച്ചിട്ടില്ലാതിരിക്കുകയും ചെയ്യുമ്പോൾ, പാട്ടശ്ശീ
ട്ടു ഒരു കൊല്ലത്തിൽ കുറഞ്ഞ ഒരു കാലത്തേക്കായിരുന്നാൽ
ആ പാട്ടശ്ശീട്ടുപ്രകാരം അടെക്കുകയോ കൊടുക്കുകയോ ചെ
യ്യേണ്ടുന്ന ഒട്ടുസംഖ്യെക്കുള്ള ഒരു കടംശീട്ടിന്നു വേണ്ടും . .
[നമ്പർ നോക്ക)
മുദ്രവില (13-ാം
ഒരു കൊല്ലത്തിൽ കുറയാതേയും മൂന്നു കൊല്ലത്തിൽ അധികം
അല്ലാതേയും ഇരുന്നാൽ ശരാശരി ഒരു കൊല്ലത്തേ പാട്ടസ്സംഖ്യെക്കു
ള്ള കടംശീട്ടിന്നു വേണ്ടും . . . . . . . . .
[നമ്പർ നോക്ക)
മുദ്രവില (13-ാം
മൂന്നു കൊല്ലത്തിൽ കവിയുമ്പോൾ, ശരാശരി ഒരു കൊല്ലത്തേ
പാട്ടസ്സംഖ്യെക്കോ പാട്ടത്തിന്റെ വിലെക്കോ തുല്യമായ ഒരു പ്രതി
ഫലത്തിന്നുള്ള കൈമാറ്റാധാരത്തിന്നു വേണ്ടും . . . . .
[നമ്പർ നോക്ക)
മുദ്രവില (21-ാം
(ബി.) ആ പാട്ടശ്ശീട്ടിനാൽ പാട്ടം നിശ്ചയിച്ചിരിക്കുകയും സൌജന്യം
അടെക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലാതിരിക്കുകയും ആ
പാട്ടശ്ശീട്ടു ഇത്ര കാലത്തേക്കുള്ളതെന്നു പറയാതിരിക്കുകയും
ചെയ്യുമ്പോൾ പാട്ടശ്ശീട്ടു പത്തു കൊല്ലത്തേക്കുനില്ക്കന്ന പ
ക്ഷം ആദ്യത്തെ പത്തു കൊല്ലത്തേക്കു ശരാശരി അടെപ്പാനു
ള്ള പാട്ടസ്സംഖ്യെക്കോ പാട്ടവിലെക്കോ തുല്യമായ ഒരു പ്രതി
ഫലത്തിന്നുള്ള കൈമാറ്റാധാരത്തിന്നു വേണ്ടും . . .
[നമ്പർ നോക്ക)
മുദ്രവില (21-ാം
(സി.) പാട്ടശ്ശീട്ടു ഒരു സൌജന്യമോ കൈക്കൂലിയോ വാങ്ങിക്കൊടു
ത്തതായിരിക്കുകയും പാട്ടം വെച്ചിട്ടില്ലാത്തതായിരിക്കുകയും
ചെയ്താൽ പാട്ടശ്ശീട്ടിൽ പറയുന്ന പ്രകാരമുള്ള ആ സൌജന്യ
ത്തിന്നോ കൈക്കൂലിക്കോ തുല്യമായ പ്രതിഫലത്തിന്നുള്ള
ഒരു കൈമാററാധാരത്തിന്നു വേണ്ടും . . . . .
[നമ്പർ നോക്ക)
മുദ്രവില (21-ാം
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/71&oldid=191567" എന്ന താളിൽനിന്ന് ശേഖരിച്ചത്