താൾ:CiXIV128a 2.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

റങ്ങിവന്നുഎന്ന്പറഞ്ഞുദെവെന്ദ്രക്ഷെത്രത്തിലെആചാൎയ്യൻകാ
ളകളെയുംപൂമാലകളെയുംവാതിൽക്കൽകൊണ്ടുവന്നുജനങ്ങളൊടുകൂട
ബലികഴിപ്പാൻഭാവിച്ചപ്പൊൾഅപ്പൊസ്തലരായബൎന്നബാവുംപൌ
ലുംതങ്ങളുടെവസ്ത്രങ്ങളെകീറിജനങ്ങളുടെഇടയിൽഓടിച്ചെന്നുഹെ
മനുഷ്യരെനിങ്ങൾഎന്തിന്നുഇക്കാൎയ്യംചെയ്യുന്നുഞങ്ങളുംനിങ്ങളെ
പൊലെമനുഷ്യരല്ലൊനിങ്ങൾൟവ്യൎത്ഥകാൎയ്യങ്ങളെവിട്ടുആ
കാശഭൂമിസമുദ്രങ്ങളെയുംഅവറ്റിലുള്ളസകലത്തെയുംഉണ്ടാക്കി
യജീവനുള്ളദൈവത്തിലെക്കതിരിഞ്ഞുകൊള്ളെണമെന്നുനിങ്ങ
ളൊടുപറയുന്നുഎന്ന്ഉറക്കെവിളിച്ചുചൊല്ലിഅവരെപണിപ്പെട്ടുനിൎത്തി
പിന്നെഅന്ത്യൊക്യയിൽനിന്നുംഇക്കൊന്യയിൽനിന്നുംയഹൂദർഅ
വിടെക്കുംവന്ന്ജനങ്ങളെവശീകരിച്ചുപൌലിനെകല്ലെറിഞ്ഞുഅവ
ൻമരിച്ചുഎന്ന്വിചാരിച്ചുപട്ടണത്തിൽനിന്നവലിച്ചുകളഞ്ഞുഎന്നാ
റെശിഷ്യന്മാർഅവനെചുറ്റിനിന്നപ്പൊൾഅവൻഎഴുനീറ്റുനഗര
ത്തിലെക്കചെന്നുപിറ്റെദിവസംബൎന്നബാവൊടുകൂടിദെൎബെ
ക്കയാത്രയായിഅവിടെയുംസുവിശെഷംപ്രസംഗിച്ചുപലരെയുംശി
ഷ്യന്മാരാക്കുകയുംചെയ്തു—

൪൮.ലൂദ്യയുംകാരാഗൃഹപ്രമാണിയും

പൌൽചിറ്റസ്യയിലെത്രൊവപട്ടണത്തിൽപാൎത്തസമയത്ത്ഒരു
ദൎശനത്തിൽമക്കദൊന്യക്കാരനായഒരുവൻനീമക്കദൊന്യയിലെ
ക്കകടന്നുവന്നുനമുക്കുസഹായിക്കെണംഎന്ന്പറഞ്ഞത്കെട്ടു
അൎത്ഥംഗ്രഹിച്ചുമക്കദൊന്യെക്കയാത്രയായിഫിലിപ്പ്പട്ടണത്തിലെ
ത്തിശബ്ബത്ത്ദിവസത്തിൽനഗരത്തിൻപുറത്തുയഹൂദന്മാർപ്രാൎത്ഥി
ക്കുന്നസ്ഥലത്ത്ചെന്നപലസ്ത്രീകൾകൂടിയപ്പൊൾദൈവവചനത്തെ
അവരൊടുഅറിയിച്ചു.അപ്പൊൾപൌൽപറയുന്നകാൎയ്യങ്ങളെതാല്പ
ൎയ്യമായികെൾക്കെണ്ടതിന്നുകൎത്താവ്ധുയതീരക്കാരത്തിയായലൂദ്യ
എന്നവളുടെഹൃദയംതുറന്നുപിന്നെഅവളുംകുഡുംബവുംജ്ഞാന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/79&oldid=191068" എന്ന താളിൽനിന്ന് ശേഖരിച്ചത്