താൾ:CiXIV128a 2.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

യതിനെപ്രമാണിച്ചില്ലഎന്നതുകെട്ടാറെഅവരുടെഹൃദയങ്ങൾകൊ
പംകൊണ്ടുരുകിപല്ലുകടിച്ചാറെഅവൻപരിശുദ്ധാത്മാവിനാൽനിറഞ്ഞ
വനായിആകശത്തെക്കനൊക്കിദൈവമഹത്വത്തെയുംദൈവത്തി
ന്റെവലത്തുഭാഗത്തുയെശുനിൽക്കുന്നതിനെയുംകണ്ടുഇതാസ്വൎഗ്ഗംതുറന്നു
മനുഷ്യപുത്രൻദൈവത്തിന്റെവലഭാഗത്തിരിക്കുന്നതുംഞാൻകാ
ണുന്നുഎന്നുപറഞ്ഞപ്പൊൾഅവർഘൊരമായിനിലവിളിച്ചുചെ
വികളെപൊത്തിഅവന്റെനെരെപാഞ്ഞുചെന്നുഅവനെനഗ
രത്തിൽനിന്ന്പുറത്തുതള്ളിക്കളഞ്ഞുകല്ലെറിഞ്ഞുസാക്ഷിക്കാരും
തങ്ങളുടെകസ്ത്രങ്ങളെശൌൽഎന്നൊരുബാല്യക്കാരന്റെഅരി
കെവെച്ചുസ്തെഫാനെകല്ലെറിയുമ്പൊൾഅവൻകൎത്താവായയെശു
വെഎന്റെആത്മാവിനെകൈക്കൊള്ളെണമെഎന്നുംകൎത്താ
വെൟപാപംഅവരുടെമെൽവെക്കരുതെഎന്നുപ്രാൎത്ഥിച്ചുംവി
ളിച്ചുംഉറങ്ങിപ്പൊകയുംചെയ്തു—

൪൩.എഥിയൊഫ്യമന്ത്രി

ശൌൽസ്തെഫാന്റെമരണത്തിൽപ്രസാദിച്ചതല്ലാതെഅവൻസ
ഭയെനശിപ്പിച്ചുവീടുകൾതൊറുംചെന്നുക്രിസ്ത്യാനികളെപിടിച്ചുതട
വിൽവെപ്പിച്ചുഇങ്ങിനെഉള്ളഉപദ്രവത്താൽചിതറിപ്പൊയവി
ശ്വാസികൾഎല്ലാടവുംസഞ്ചരിച്ചുദൈവവചനംപ്രസംഗിച്ചുശുശ്രൂഷ
ക്കാരനായഫിപിപ്പ്ശമൎയ്യനഗരത്തിലെക്കചെന്നുക്രിസ്തനെജ
നങ്ങളൊടറിയിച്ചപ്പൊൾഎറിയആളുകൾവിശ്വാസിച്ചുക്രിസ്ത്യാനിക
ളായികുറെകാലംഅവിടെപാൎത്തതിന്റെശെഷംകൎത്താവിന്റെ
ദൂതൻഅവനൊടുനീഎഴുനീറ്റുതെക്കൊട്ടുപൊയിയരുശലെമിൽനി
ന്നുഘജ്ജെക്കപൊകുന്നവഴിയിൽചെല്ലുകഎന്ന്കല്പിച്ചുഅവൻ
അനുസരിച്ചപ്പൊൾഎഥിയൊപ്യരാജ്ഞിയുടെമന്ത്രിയുംഅവ
ളുടെഭണ്ഡാരത്തിന്റെവിചാരിപ്പുകാരനുമായഒരുത്തൻയരുശലെ
മിലെക്കവന്ദിപ്പാൻചെന്നിട്ടുനാട്ടിലെക്കമടങ്ങിപ്പൊവാൻയാത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/72&oldid=191053" എന്ന താളിൽനിന്ന് ശേഖരിച്ചത്