താൾ:CiXIV128a 2.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

നായിട്ടുഫലംതരികയില്ലഅപ്രകാരംഎന്നിൽവസിക്കുന്നില്ലെങ്കിൽനി
ങ്ങൾക്കുംകഴികയില്ലഎന്നിൽവസിക്കാത്തവൻഒരുകൊമ്പുപൊലെപു
റത്തുതള്ളിനരകാഗ്നിയിലിട്ടുദഹിപ്പിച്ചുകളയുംഎന്നുംമറ്റുംശിഷ്യന്മാ
രൊടുഉപദെശിച്ചുകല്പിക്കയുംചെയ്തുഅനന്തരംയെശുപന്ത്രണ്ടുശിഷ്യന്മാ
രൊടുകൂടിപന്തിയിൽഇരുന്നുഭക്ഷിക്കുമ്പൊൾനിങ്ങളിൽഒരുത്തൻഎ
ന്നെകാണിച്ചുകൊടുക്കുംനിശ്ചയംഎന്നുവ്യാകുലനായിപറഞ്ഞാറെഅ
വർവളരെദുഃഖിച്ചുആരെവിചാരിച്ചുപറഞ്ഞുഎന്നുസംശയിച്ചുക്ര
മെണഞാനൊഞാനൊഎന്നുചൊദിച്ചതിന്നുഞാൻഅപ്പഖണ്ഡംമുക്കി
കൊടുക്കുന്നവൻതന്നെഎന്നുഅവൻപറഞ്ഞുഖണ്ഡംമുക്കിഇഷ്കരക്കാ
രനായയഹൂദാവിനുകൊടുത്തുമനുഷ്യപുത്രൻതന്നെകുറിച്ചുഎഴു
തിയിരിക്കുന്നപ്രകാരംപൊകുന്നുഎങ്കിലുംഅവനെകാണിച്ചുകൊ
ടുക്കുന്നവന്നുഹാകഷ്ടംഅവൻജനിക്കാതിരുന്നെങ്കിൽനന്നായിരു
ന്നുഎന്നുപറഞ്ഞു.പിന്നെഅവർഭക്ഷിക്കുമ്പൊൾയെശുഅപ്പംഎടുത്തു
വാഴ്ത്തിനുറുക്കിശിഷ്യന്മാൎക്ക്കൊടുത്തുനിങ്ങൾവാങ്ങിഭക്ഷിപ്പിൻഇത്‌നി
ങ്ങൾക്ക്വെണ്ടിനുറുക്കിത്തരുന്നഎന്റെശരീരമാകുന്നുഎന്റെഓൎമ്മെക്കാ
യിഇതിനെചെയ്‌വിൻഅപ്രകാരംപാനപാത്രവുംഎടുത്തുവാഴ്ത്തികൊടുത്തു
നിങ്ങൾഎല്ലാവരുംഇതിൽനിന്നുകുടിപ്പിൻഎന്റെരക്തത്തിലെ
പുതുനിയമമാകുന്നുഇത്നിങ്ങൾക്കുംഎല്ലാവൎക്കുംവെണ്ടിപാപമൊചനത്തി
ന്നായിഒഴിച്ചഎന്റെരക്തംഇത്കുടിക്കുമ്പൊൾഒക്കയുംഎന്റെഓൎമ്മക്കാ
യിചെയ്‌വിൻഇത്മുതൽഎൻപിതാവിന്റെരാജ്യത്തിൽവെച്ചുനിങ്ങ
ളൊടുകൂടിൟമുന്തിരിങ്ങാരസംകുടിക്കുംവരയുംഞാൻഇനികുടിക്ക
യില്ലഎന്നുപറകയുംചെയ്തു—

൨൯.ഗഛ്ശമനിയിൽവെച്ചുയെശുവിന്റെ
മനഃപീഡ

പിന്നെഅവൻഒരുസങ്കീൎത്തനംപാടിസ്തുതിച്ചുയെശുമറ്റുപലവചന
ങ്ങളെപറഞ്ഞുപ്രാൎത്ഥിച്ചശെഷംകിദ്രൊൻനദിയെകടന്നുഒലിമല

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/49&oldid=190998" എന്ന താളിൽനിന്ന് ശേഖരിച്ചത്