താൾ:CiXIV128a 2.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

൨൬.അവസാനകാൎയ്യങ്ങളുടെവിവരം.

അനന്തരംയെശുദൈവാലയത്തിൽനിന്നുപുറപ്പെട്ടുപൊയപ്പൊൾശി
ഷ്യന്മാരടുക്കെചെന്നുദൈവാലയത്തിന്റെവിശെഷക്കല്ലുകളെയും
രത്നാലങ്കാരത്തെയുംകാണിച്ചാറെഅവൻനിങ്ങൾൟവസ്തുക്കളെ
എല്ലംകണ്ടുവൊ?ഇടിച്ചുകളയാത്തകല്ല്ഒരുകല്ലിന്മെലുംഇവിടെ
ശെഷിക്കയില്ലനിശ്ചയം.യരുശലെംസെനകളാൽവളഞ്ഞിരിക്കുന്നത്‌നി
ങ്ങൾകാണുമ്പൊൾഅതിന്റെനാശംസമീപിച്ചിരിക്കുന്നുഎന്നറിക
യഹൂദദെശത്ത്ഉള്ളവർമലകളിലെക്കുംപട്ടണത്തിള്ളവർപുറത്തെക്കുംഒ
ടിപ്പൊകെണ്ടുനാട്ടിലുള്ളവർമടങ്ങിച്ചെല്ലരുത്എഴുതിയിരിക്കുന്നകാൎയ്യങ്ങ
ൾക്കുനിവൃത്തിവരുത്തുന്നകാലംഅത്തന്നെഎന്നറിക.ജനങ്ങളിൽ
ദൈവകൊപംഉഗ്രമായിജ്വലിക്കകൊണ്ടുനാട്ടിൽപലവിധഞെരിക്കവും
അതിക്രമിച്ചുണ്ടാകുംആനാളുകളിൽഗൎഭിണികൾക്കുംമുലകുടിപ്പിക്കുന്നവൎക്കും
ഹാകഷ്ടംജനങ്ങൾവാളിനാൽവീഴുംപലരാജ്യങ്ങളിലുംഅടിമകളായിപൊ
കെണ്ടിവരുംപുറജാതികളുടെസമയംതികയുവൊളംഅവർയരുശലെമി
നെചവിട്ടിക്കളയുംഎന്നുപറഞ്ഞു.പിന്നെഅവൻഒലീവ്മലയിൽഇരി
ക്കുമ്പൊൾപെത്രുയൊഹനാൻയാക്കൊബ്അന്ത്രയാഎന്ന്ൟനാലു
ശിഷ്യന്മാർഅരികെചെന്നുനിന്റെവരവിന്റെയുംലൊകാവസാ
നത്തിന്റെയുംഅടയാളംഎന്തെന്നുചൊദിച്ചാറെയെശുപലരുംഎ
ന്റെനാമത്തിൽവന്നുഞാൻക്രിസ്തനാകുന്നുഎന്നുപറഞ്ഞുപലരെയും
വഞ്ചിക്കുംനിങ്ങൾപടഘൊഷവുംയുദ്ധവൎത്തമാനവുംകെൾക്കുംജാതി
യൊടുജാതിയുംരാജ്യത്തൊടുരാജ്യവുംദ്രൊഹിക്കുംക്ഷാമവുംപകരു
ന്നവ്യാധികളുംഭൂകമ്പവുംപലെടവുംഉണ്ടാകുംദുഷ്ടജനങ്ങൾനിങ്ങളെഹിം
സിച്ചുകൊല്ലുകയുംചെയ്യുംസകലജാതികൾക്കസാക്ഷിയായിട്ടുസുവിശെ
ഷംഭൂമിയിൽഎല്ലാടവുംഘൊഷിച്ചറിയിക്കെപ്പെടുംഅപ്പൊൾഅവ
സാനംവരുംലൊകാരംഭംമുതൽഇതുവരെയുംസംഭവിക്കാത്തതുംഇനി
മെൽഉണ്ടായിവരാത്തതുമായമഹാകഷ്ടങ്ങൾഉണ്ടാകുംഅക്കാലത്തിങ്ക6

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/43&oldid=190981" എന്ന താളിൽനിന്ന് ശേഖരിച്ചത്