താൾ:CiXIV128a 2.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

മടങ്ങിചെല്ലുമ്പൊൾവിശന്നുവഴിഅരികെഒരുഅത്തിവൃക്ഷംഫലങ്ങൾകൂടാ
തെഇലകൾമാത്രമായികണ്ടാറെഇനിമെലാൽഒരുത്തനുംനിന്നിൽനി
ന്നുഫലംഭക്ഷിക്കരുത്എന്നുശപിച്ചഉടനെആവൃക്ഷംഉണങ്ങിപ്പൊക
യുംചെയ്തു—

൨൫.മുന്തിരിങ്ങാത്തൊട്ടവുംരാജകല്യാണവും.

പിന്നെഒരുദിവസംഅവൻദൈവാലയത്തിൽവെച്ചുജനങ്ങളെപഠിപ്പി
ക്കുമ്പൊൾപ്രധാനാചാൎയ്യന്മാരുംഉപാദ്ധ്യായന്മാരുംമൂപ്പന്മാരൊടുകൂടിവ
ന്നുഅവനൊടുചിലചൊദ്യങ്ങൾകഴിച്ചശെഷംഅവൻജനങ്ങളൊടുൟ
ഉപമപറഞ്ഞുതുടങ്ങി.ഒരുമനുഷ്യൻഒരുമുന്തിരിങ്ങാത്തൊട്ടമുണ്ടാക്കി
ചിറ്റുംവെലികെട്ടിനടുവിലൊരുചക്കുംകുഴിച്ചിട്ടുഗൊപുരവുംപണി
ചെയ്തുസകലത്തെയുംതൊട്ടക്കാൎക്ക്എല്പിച്ചുദൂരദെശത്തുപൊയിവളരെ
കാലംപാൎത്തുതൻസമയത്തുതൊട്ടക്കാരൊടുഫലങ്ങളെവാങ്ങുവാൻ
ഭൃത്യന്മാരെഅയച്ചു.എന്നാറെഅവർഅവരെപിടിച്ചുഒരുത്തനെഅടി
ച്ചുവെറൊരുത്തനെകൊന്നുമറ്റൊരുത്തനെകല്ലെറിഞ്ഞുമറ്റുചിലരെ
പലപ്രകാരംഹിംസിച്ചുവധിക്കയുംചെയ്തു.അനന്തരംഎൻപുത്രനെകണ്ടാൽ
ശങ്കിക്കുമെന്നുവിചാരിച്ചുഅവരെയുംപറഞ്ഞയച്ചുതൊട്ടക്കാർപു
ത്രനെകണ്ടപ്പൊൾഇവൻഅവകാശിയാകുന്നുനമുക്കുഅവകാശമാക്കെ
ണ്ടതിന്നുഇവനെകൊല്ലെണംഎന്നുഅന്യൊന്യംആലൊചിച്ചുപറഞ്ഞു
അവനെതൊട്ടത്തിൽനിന്നുപുറത്താക്കികൊന്നുകളകയുംചെയ്തു—അനന്ത
രംതൊട്ടത്തിന്റെഉടയവൻവരുമ്പൊൾഅവരൊടുഎന്തുചെയ്യുമെന്നു
ചൊദിച്ചാറെഅവൻവന്നുഅവരെനശിപ്പിച്ചുമുന്തിരിങ്ങാത്തൊട്ടം
തല്ക്കാലത്തുഫലംകൊണ്ടുവരുന്നതൊട്ടക്കാൎക്കുഎല്പിക്കുംഎന്ന്അവർപ
റഞ്ഞാറെയെശുഅവരൊടുഅപ്രകാരംദൈവരാജ്യംനിങ്ങളിൽ
നിന്നുഎടുത്തുഫലങ്ങളെതരുന്നജാതികൾക്ക്എല്പിക്കപ്പെടുംഎന്നുപറഞ്ഞു
വെറെഒരുപമകെൾപിൻഒരുരാജാവ്പുത്രന്നുകല്യാണംകഴിപ്പാൻഭാ
വിച്ചുകല്യാണക്കാരെവിളിപ്പാൻഭൃത്യന്മാരെപറഞ്ഞയച്ചാറെഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/41&oldid=190977" എന്ന താളിൽനിന്ന് ശേഖരിച്ചത്