താൾ:CiXIV128a 2.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

മഹാശബ്ദത്തൊടെവിളിച്ചുഅപ്പൊൾമരിച്ചവൻജീവിച്ചെഴുനീറ്റുപുറ
ത്തുവന്നാറെയെശുഅവന്റെകൈകാൽമുഖങ്ങളുടെവസ്ത്രബന്ധനം
അഴിച്ചുപൊകുവാൻവിടുവിൻഎന്നുകല്പിക്കയുംചെയ്തു—

അനന്തരംയെശുഅല്പകാലംഎഭ്രംപട്ടണത്തിൽപാൎത്തുപെസഹ
പെരുനാൾക്ക്ആറുദിവസംമുമ്പെപിന്നെയുംബത്താന്യയിൽവന്നുശിമൊ
നെന്നവന്റെവീട്ടിൽശിഷ്യന്മാരൊടുംലാജരൊടുംകൂടഭക്ഷണത്തിന്നിരു
ന്നപ്പൊൾമൎത്താശുശ്രൂഷചെയ്തുമറിയവിലയെറിയപരിമളതൈലംഒരു
റാത്തൽകൊണ്ടുവന്നുയെശുവിന്റെതലയിൽഒഴിച്ചുപാദങ്ങളിലുംതെ
ച്ചുആയത്തലമുടികൊണ്ടുതുവൎത്തുകയുംചെയ്തു.ആതൈലവാസനവീ
ടുമുഴുവൻനിറഞ്ഞുഅവനെകാണിച്ചുകൊടുക്കുന്നഇഷ്കൎയ്യൊത്യനായയ
ഹൂദമുന്നൂറുപണത്തിന്നുവിലയുള്ളൟതൈലംവിറ്റുദാരിദ്ര്യക്കാൎക്കകൊടു
ക്കാഞ്ഞതെന്തുഎന്നുചൊദിച്ചു.അവൻദരിദ്രരെവിചാരിച്ചിട്ടുഎന്നല്ലക
ള്ളനാകകൊണ്ടുംമടിശ്ശീലധരിച്ചുസൂക്ഷിച്ചുംഇരിക്കായാലത്രെഇത്പറഞ്ഞ
ത്എന്നാറെയെശുനിങ്ങൾൟസ്ത്രീയെഎന്തിന്നുദുഃഖിപ്പിക്കുന്നുഇവൾ
എന്നിൽനല്ലൊരുക്രിയചെയ്തിരിക്കുന്നുദരിദ്രർഎപ്പൊഴുംനിങ്ങളുടെ
കൂടയുണ്ടാംമനസ്സുണ്ടെങ്കിൽഅവൎക്ക്ധൎമ്മംചെയ്യാംഞാൻഎപ്പൊഴുംനി
ങ്ങളുടെകൂടഇരിക്കയില്ലഇവൾകഴിയുന്നത്ചെയ്തു.എന്റെശരീരത്തെ
കല്ലറയിൽഅടക്കുന്നദിവസത്തിന്നായിസംഗ്രഹിച്ചത്കൊണ്ടുൟസു
വിശെഷംലൊകത്തിൽഎവിടെഎങ്കിലുംഘൊഷിച്ചറിയിക്കുമ്പൊൾഇ
വളുടെഊൎമ്മെക്കായിഅവൾചെയ്തതുംചൊല്ലുംനിശ്ചയംഎന്നുപറഞ്ഞു—

൨൪.യെശുയരുശലെമിൽപ്രവെശിച്ചത്.

പിറ്റെദിവസംയരുശലെമിലെക്ക്യാത്രയായിട്ടുഒലിവ്മലയുടെഅരികെ
യുള്ളബെതഫാകഗ്രാമത്തിൽഎത്തിയാറെയെശുശിഷ്യന്മാരിൽരണ്ടു
പെരെവിളിച്ചുഅവരൊടുനിങ്ങൾഗ്രാമത്തിൽപൊകുവിൻഅവിടെകെട്ടിയി
രിക്കുന്നകഴുതയെയുംകഴുതആൺകുട്ടിയെയുംകാണുംഅവറ്റെഅഴിച്ചുകൊ
ണ്ടുവരുവിൻയാതൊരുത്തനുംവൊരൊധംപറയുംഎങ്കിൽകൎത്താവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/39&oldid=190971" എന്ന താളിൽനിന്ന് ശേഖരിച്ചത്