താൾ:CiXIV128a 2.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

കിൽചെന്നുകൎത്താവെഎന്റെസഹൊദരിപണിഎടുപ്പാൻഎന്നെവി
ട്ടിരിക്കുന്നതുനീവിചാരിക്കുന്നില്ലയൊഅവളെനിക്ക്സഹായിപ്പാൻ
കല്പിക്കെണംഎന്നുപറഞ്ഞാറെയെശുമൎത്തായെമൎത്തായെനീവള
രെവിചാരിച്ചുംപ്രയാസപ്പെട്ടുംനടക്കുന്നുഎങ്കിലുംഒന്നുമാത്രംആവശ്യം
മറിയനല്ലതിനെതെരിഞ്ഞെടുത്തിരിക്കുന്നുആയത്അവളിൽനിന്നു
എടുപ്പാൻകഴികയില്ലനിശ്ചയംഎന്നുപറഞ്ഞു—

പിന്നെഅല്പകാലംകഴിഞ്ഞശെഷംമറിയയുംമൎത്തായുംകൎത്താ
വെനിണക്ക്പ്രിയമുള്ളവൻരൊഗിയായികിടക്കുന്നുഎന്നുആളെഅ
യച്ചുപറയിച്ചപ്പൊൾയെശുരൊഗംമരണത്തിന്നായിട്ടല്ലദൈവപുത്ര
ൻമഹത്വപ്പെടെണ്ടതിന്നുംദൈവത്തിന്റെമഹത്വത്തിന്നായിട്ടുംത
ന്നെആകുന്നുഎന്നുപറഞ്ഞുരണ്ടുദിവസംതാമസിച്ചശെഷംശിഷ്യന്മാ
രൊടുനാംയഹൂദാദെശത്തിലെക്കപൊകഎന്നുപറഞ്ഞാറെഅവർ
കൎത്താവെമുമ്പെയഹൂദന്മാർനിന്നെകല്ലെറിവാൻഭാവിച്ചുവല്ലൊഇനി
യുംനാംഅവിടെക്ക്പൊകഎന്നുപറയുന്നുവൊഎന്നുചൊദിച്ചപ്പൊ
ൾഅവൻപകലിന്നുപന്ത്രണ്ടുമണിനെരംഇല്ലയൊപകൽസമയത്ത
നടക്കുന്നവൻവെളിച്ചംകാണ്കകൊണ്ടുഇടറുന്നില്ല.പിന്നെനമ്മുടെസ്നെ
ഹിതനായലാജർഉറങ്ങുന്നുഎങ്കിലുംഅവനെഉണൎത്തുവാൻഞാൻ
പൊകുന്നുഎന്നുപറഞ്ഞപ്പൊൾനിദ്രാശയനത്തെകുറിച്ചുപറഞ്ഞു
എന്നുശിഷ്യന്മാർനിരൂപിച്ചുകൎത്താവെഅവൻഉറങ്ങുന്നുവെങ്കിൽ
സൌഖ്യംവരുംഎന്നതിന്നുയെശുഅവൻമരിച്ചുഎന്നുസ്പഷ്ടമായി
പറഞ്ഞു.അവരുടെഒരുമിച്ചുപുറപ്പെട്ടുബത്തന്യസമീപംഎത്തിയപ്പൊൾ
ആവൎത്തമാനംഅറിഞ്ഞുമൎത്താചെന്നെതിരെറ്റുകൎത്താവെനീഇവിടെഉ
ണ്ടായിരുന്നുഎങ്കിൽഎന്റെസഹൊദരൻമരിക്കയില്ലയായിരുന്നു
എന്നുപറഞ്ഞാറെഅവൻഎഴുനീല്ക്കുമെന്നുയെശുവിന്റെവചനംകെട്ട
പ്പൊൾമൎത്താഅവസാനദിവസത്തിലെഉയിൎപ്പിങ്കൽഅവൻഎഴുനീൽക്കും
നിശ്ചയംഎന്നുപറഞ്ഞുഅനന്തരംയെശുഞാൻതന്നെഉയിൎപ്പുംജീവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/37&oldid=190967" എന്ന താളിൽനിന്ന് ശേഖരിച്ചത്