താൾ:CiXIV128a 2.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

കൊണ്ടുവന്നുസ്നെഹിതന്മാരെയുംസമീപസ്ഥന്മാരെയുംവിളിച്ചുഈകാണാ
തെആടിനെകണ്ടുകിട്ടിയതിനാൽസന്തൊഷിപ്പിൻഎന്നുപറകയില്ലയൊ
അപ്രകാരംതന്നെഅനുതപിപ്പാൻആവശ്യമില്ലാത്തതൊണ്ണൂറ്റൊമ്പത്‌നീ
തിമാന്മാരെക്കാൾഅനുതാപംചെയ്യുന്നഒരുപാപിയെകുറിച്ചുസ്വൎഗ്ഗത്തി
ൽസന്തൊഷംഉണ്ടാകുംഎന്നുഞാൻപറയുന്നുഎന്നുകല്പിച്ചു.പിന്നെ
ഒരുസ്ത്രീക്കുപത്തുവെള്ളികാശുണ്ടായിഅവറ്റിൽഒന്നുകാണാതെപൊ
യാൽഒരുവിളക്കുകൊളുത്തിവീടടിച്ചുവാരിഅതികണ്ടുകിട്ടുവൊളംതാ
ല്പൎയ്യത്തൊടെഅന്വെഷിക്കാതിരിക്കുമൊകണ്ടുകിട്ടിയാൽസ്നെഹിത
മാരെയുംഅയൽകാരത്തികളെയുംവിളിച്ചുകാണാത്തവെള്ളിക്കാശുകണ്ടു
കിട്ടിയത്കൊണ്ടുസന്തൊഷിപ്പിൻഎന്നുപറകയില്ലയൊഅപ്രകാരംത
ന്നെഅനുതാപംചെയ്യുന്നപാപിയെകുറിച്ചുദൈവദൂതന്മാർസന്തൊഷി
ക്കുംഎന്നുഞാൻനിങ്ങളൊടുപറയുന്നു—

പിന്നെയുംഒരുമനുഷ്യന്നുരണ്ടുപുത്രന്മാർഉണ്ടായിരുന്നുഅവരി
ൽഇളയവൻപിതാവൊടുഅഛ്ശമുതലിൽഎന്റെഓഹരിഎനിക്കതരെ
ണമെന്നുഅപെക്ഷിച്ചപ്പൊൾഅഛ്ശൻതന്റെധനംഅവൎക്കുപകുത്തു
കൊടുത്തുഅല്പകാലംകഴിഞ്ഞാറെഇളയവൻതൻമുതൽഒക്കഎടുത്തുദൂര
ദെശത്തുപൊയിദുൎന്നടപ്പുകൊണ്ടുസകലവുംനഷ്ടമാക്കിയശെഷംആദെശ
ത്തുമഹാക്ഷാമംവന്നതിനാൽവളരെഞെരുങ്ങിആദെശത്തുള്ളപൌരന്മാ
രിൽഒരുവനൊടുചെൎന്നുആയവൻപന്നികളെമെയ്പാൻഅവനെവയ
ലിൽഅയച്ചുപന്നികൾതിന്നുന്നതവിടുകൾകൊണ്ടുവയറുനിറെച്ചുകൊ
ൾവാൻആഗ്രഹിച്ചുഎങ്കിലുംഅതുവുംഅവന്നുകിട്ടിയില്ലഅങ്ങിനെഇരിക്കു
മ്പൊൾഅവൻഅഛ്ശന്റെഎത്രപണിക്കാൎക്കുഅന്നവസ്ത്രംമതിയാവൊ
ളംഉണ്ടുഞാനൊവിശപ്പുകൊണ്ടുനശിച്ചുപൊകുന്നുഞാൻഅഛ്ശന്റെ
അടുക്കൽപൊയിസ്വൎഗ്ഗത്തിന്നുംനിണക്കുംവിരൊധമായിപാപംചെയ്തി
രിക്കുന്നുഇനിമെൽമകൻഎന്നുഎന്നെവിളിപ്പാൻഞാൻയൊഗ്യനല്ല
വെലക്കാരിൽഒരുത്തനെപൊലെഎന്നെവിചാരിക്കഎന്നെല്ലാംപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/29&oldid=190947" എന്ന താളിൽനിന്ന് ശേഖരിച്ചത്