താൾ:CiXIV128a 2.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ഒരുതളികയിൽവെച്ചുതരെണമെന്നുരാജാവൊടുഅപെക്ഷിച്ചപ്പൊൾ
അവൻവളരെവിഷാദിച്ചുഎങ്കിലുംസത്യംനിമിത്തവുംമഹാജനങ്ങൾഉ
ണ്ടാകനിമിത്തവുംഉടനെയൊഹനാന്റെതലവെട്ടിച്ചുകൊണ്ടുവന്നുബാല
സ്ത്രീക്കകൊടുപ്പിച്ചുഅവളുംഅത്മാതാവിന്നുകൊടുത്തു.സ്നാപകന്റെശി
ഷ്യന്മാർശവമെടുത്തുപ്രെതക്കല്ലറയിൽവെച്ചുവൎത്തമാനംയെശുവി
നെഅറിയിക്കയുംചെയ്തു—

൧൫.യെശുഅരുളിചെയ്തഉപമകൾ

യെശുഒരുദിവസംസമുദ്രതീരത്തിരുന്നപ്പൊൾഅവന്റെഅടുക്കെവള
രെജനങ്ങൾവന്നുകൂടിയാറെഅവൻഒരുപടവിൽകരെറിഇരുന്നുപല
കാൎയ്യങ്ങളെഉപമകളായിഉപദെശിച്ചതാവിത്ഒരുകൃഷിക്കാരൻവി
തെക്കുമ്പൊൾചിലവിത്തുകൾവഴിയരികെവീണാറെപക്ഷികൾവന്നുഅ
വറ്റെതിന്നുകളഞ്ഞുചിലത്മണ്ണുകുറവുള്ളപാറസ്ഥലത്തുവീണുഉടനെ
മുളച്ചുസൂൎയ്യനുദിച്ചപ്പൊൾവാടിവെർമണ്ണിൽതാഴാഉകകൊണ്ടുഉണങ്ങി
പ്പൊകയുംചെയ്തു.ചിലത്മുള്ളുകളുടെഇടയിൽവീണുമുള്ളുകളുംകൂടവ
ളൎന്നതിക്രമിച്ചുഞാറുഞെരുക്കിക്കളഞ്ഞു.ചിലത്നല്ലനിലത്തിൽവീണു
മുളെച്ചുവൎദ്ധിച്ചു൩൦൬൦൧൦൦മടങ്ങൊളവുംഫലംതന്നു.കെൾപാൻചെ
വിയുള്ളവൻകെൾപുതാകഎന്നുപറഞ്ഞു.പിന്നെശിഷ്യന്മാർഅതിന്റെ
പൊരുൾചൊദിച്ചപ്പൊൾഅവൻഅവരൊടുവിത്തദൈവവചനമാ
കുന്നുചിലർഈവചനംകെട്ടുഉടനെഅൎത്ഥംഗ്രഹിക്കാതെഇരിക്കു
മ്പൊൾപിശാച്ഇവർവിശ്വസിച്ചുരക്ഷപ്രാപിക്കരുത്എന്നുവെച്ചുഹൃ
ദയത്തിൽവിതെച്ചിട്ടുള്ളവാക്എടുത്തുകളയുന്നുആയവരെത്രെവഴി
യരികെഉള്ളവർചിലർവചനത്തെകെൾക്കുമ്പൊൾപെട്ടെന്നുസന്തൊഷ
ത്തൊടുംകൂടകൈക്കൊള്ളുന്നുആന്തരത്തിൽവെരില്ലാതെക്ഷണി
കന്മാരാകകൊണ്ടുവചനന്നിമിത്തംവിരൊധവുംഹിംസയുംജനിച്ചാൽ
വെഗത്തിൽഇടറിവലഞ്ഞുപിന്വാങ്ങിപ്പൊകും.ഇവർപാറമെൽവി
തെച്ചതിന്നുഒക്കും.ചിലർവചനത്തെകെട്ടുകൊണ്ടശെഷംലൊകചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/25&oldid=190938" എന്ന താളിൽനിന്ന് ശേഖരിച്ചത്