താൾ:CiXIV128a 2.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ഇങ്ങിനെയെശുചെയ്തഅതിശയങ്ങളെസംക്ഷെപിച്ചുപറഞ്ഞ
തല്ലാതെകുരുടന്മാൎക്കുംകാഴ്ചവരുത്തിചെവിടരെയുംമുടന്തരെയുംഊമ
രെയുംകുഷ്ഠരൊഗികളെയുംസൌഖ്യമാക്കിഭൂതങ്ങളെപുറത്താക്കിപ
ലദുഃഖികളെയുംആശ്വസിപ്പിച്ചുഎന്നുള്ളതുവെദപുസ്തകംനൊക്കിയാ
ൽവിസ്തരിച്ചറിയാം—

൧൩.മഹാപാപയുംകനാനസ്ത്രീയും.

പിന്നെശീമൊൻഎന്നൊരുപ്രധാനപറീശന്റെവീട്ടിൽയെശുഭക്ഷി
പ്പാനിരുന്നത്ആനഗരത്തിലൊരുസ്ത്രീകെട്ടുഒരുപാത്രത്തിൽപരിമളതൈ
ലത്തൊടുകൂടഅവന്റെപിറകിൽവന്നുകരഞ്ഞുകണ്ണുനീരുകൊണ്ടു
കാൽനനെച്ചുംതലമുടികൊണ്ടുതുടച്ചുംചുംബനംചെയ്തുംതൈലംപൂശി
യുംകൊണ്ടുകാൽക്കൽനിന്നു.അപ്പൊൾപറീശൻഇവൻദീൎഘദൎശിയെങ്കി
ൽഇവളെമഹാപാപിയെന്നറിഞ്ഞുതന്നെതൊടുവാൻസമ്മതിക്കെണ്ട
തിന്നുഅവകാശമില്ലയായിരുന്നുഎന്നുവിചാരിച്ചുകൊണ്ടിരിക്കുമ്പൊൾ
യെശുഅവനെനൊക്കിശിമൊനെഒരുധനവാന്നുകടംപെട്ടരണ്ടുപെ
രുണ്ടായിരുന്നുഒന്നാമന്നുഅഞ്ഞൂറുപണംരണ്ടാമന്നുഅമ്പതപണം
കടംഇതുതീൎപ്പാൻഇരുവൎക്കുംവഴിയില്ലായ്കകൊണ്ടുഅവൻആമുതലെ
ല്ലാംവിട്ടുകൊടുത്തുഇരുവരിൽആർഅവനെഅധികംസ്നെഹിക്കുംഎ
ന്നുചൊദിച്ചാറെഅധികംകടംപെട്ടവനെന്നുശിമൊംപറഞ്ഞുഅപ്പൊ
ൾയെശുനീപറഞ്ഞത്സത്യംഎന്നുചൊല്ലിസ്ത്രീയെനൊക്കിപറീശനൊടുഇ
വളെകാണുന്നുവൊഞാൻനിന്റെവീട്ടിൽവന്നപ്പൊൾഎന്റെകാൽ
കഴുകെണ്ടതിന്നുനീഎനിക്ക്വെള്ളംതന്നില്ലഇവൾകണ്ണുനീർകൊണ്ടുകാ
ൽകഴുകിതലമുടികൊണ്ടുതുവൎത്തിനീഎനിക്ക്ചുംബനംതന്നില്ലഇവൾ
ഇടവിടാതെഎന്റെകാലുകളെചുംബിച്ചു.നീഎണ്ണകൊണ്ടുഎന്റെതല
പൂശിയില്ലഇവൾതൈലംകൊൻടുഎന്റെകാലുകളെപൂശിഇവളുടെ
അനെകംപാപങ്ങളെക്ഷമിച്ചിരിക്കകൊണ്ടുഇവൾവളരെസ്നെഹിക്കുന്നു
അല്പംക്ഷമലഭിച്ചവർഅല്പമത്രെസ്നെഹിക്കുംഎന്നുപറഞ്ഞുസ്ത്രീയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/23&oldid=190936" എന്ന താളിൽനിന്ന് ശേഖരിച്ചത്