താൾ:CiXIV128a 2.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

അനന്തരംയെശുവളരെജനങ്ങൾവരുന്നതുകാണ്കകൊണ്ടുഒരുമലമെ
ൽകയറിഇരുന്നുശിഷ്യന്മാർഅടുക്കെവന്നാറെഅവരൊടുപറഞ്ഞിതു
ആത്മദാരിദ്ര്യവുംസൌമ്യതയുംദുഃഖവുംകരുണയുംഹൃദയശുദ്ധിയുമുള്ള
വരും സമാധാനംനടത്തുന്നവരുംനീതിക്കായിവിശന്നുദാഹിക്കുന്നവരും
നീതിനിമിത്തമായുംഞാൻനിമിത്തമായുംപീഡസഹിക്കുന്നവരും‌ഭാ
ഗ്യവാന്മാരാകുന്നു.നിങ്ങൾലൊകത്തിന്റെഉപ്പുംവെളിച്ചവുമാകുന്നു
ദൈവകല്പനകളെനിഷ്ഫലമാക്കുവാനല്ലനിവൃത്തിയാക്കുവാനുംഅവ
റ്റെപ്രമാണിക്കെണ്ടതിന്നുഉപദെശിപ്പാനുമത്രെഞാൻവന്നിരിക്കുന്നു
പ്രാൎത്ഥിക്കയുംഉപവസിക്കയുംദൎമ്മംകൊടുക്കയുംചെയ്യുന്നത്മനുഷ്യരി
ൽനിന്നുള്ളസ്തുതിക്കായിട്ടല്ലസകലരഹസ്യങ്ങളെയുംഅറിയുന്നസ്വ
ൎഗ്ഗസ്ഥനായപിതാവിന്റെമുമ്പാകെരഹസ്യത്തിൽചെയ്യെണ്ടുന്നതാ
കുന്നു—ഭൂമിയിൽസമ്പത്തികളെരാശീകരിക്കാറ്റെസ്വൎഗ്ഗത്തിലെക്കനി
ക്ഷെപങ്ങളെകൂട്ടിവെപ്പിൻഅവിടെഉറപ്പുഴുവുംതുരുമ്പുംകെടുക്കയി
ല്ലകള്ളന്മാർതുരന്നുമൊഷ്ടിക്കയുംഇല്ലനിങ്ങളുടെനിക്ഷെപംഎവിടെ
അവിണ്ടെനിങ്ങളുടെഹൃദയവുംഇരിക്കുംപ്രാണനെകുറിച്ചുഏതുഭക്ഷിച്ചുകു
ടിക്കെണ്ടുഎന്നുംദെഹത്തെകുറിച്ചുഏതുടുക്കെണ്ടുഎന്നുംകരുതിവിഷാ
ദിക്കരുതുഭക്ഷണത്തെക്കാൾപ്രാണനുംഉടുപ്പിനെക്കാൾശരീരവുംശ്രെ
ഷ്ഠമല്ലയൊപക്ഷികളെനൊക്കുവിൻഅവവിതക്കയുംകൊയ്യുകയും
കളപ്പുരയിൽകൂട്ടിവെക്കുകയുംചെയ്യുന്നില്ലഎങ്കിലുംസ്വൎഗ്ഗസ്ഥനായപി
താവ്അവറ്റെപുലൎത്തുന്നു.അവറ്റെക്കാൾനിങ്ങൾഅധികംവിശെഷ
മുള്ളവരല്ലയൊഉടുപ്പിനെകുറിച്ചുഎന്തിന്നുചിന്തിക്കുന്നുപുഷ്പങ്ങൾഎങ്ങി
നെവളരുന്നുഎന്നുവിചാരിപ്പിഅവഅദ്ധ്വാനിക്കുന്നില്ല.നൂൽക്കുന്നതു
മില്ലഎങ്കിലുംശലൊമൊൻരാജാവിനുംഅവറ്റെപ്പൊലെഅലങ്കാരംഇ
ല്ലാഞ്ഞുനിശ്ചയംഇന്നിരുന്നുനാളെവാടിപ്പൊകുന്നതൃനത്തെയുംദൈവംഇങ്ങിനെ
ഉടുപ്പിക്കുന്നതുവിചാരിച്ചാൽഅല്പവിശ്വാസികളെ!നിങ്ങളെഎത്രയും
നന്നായിഉടുപ്പിക്കയില്ലയൊഅന്നവസ്ത്രാദികൾഒക്കയുംനിങ്ങൾക്കാവശ്യമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/16&oldid=190920" എന്ന താളിൽനിന്ന് ശേഖരിച്ചത്