താൾ:CiXIV128a 1.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭക്ഷിക്കുമ്പൊഴെക്കു നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടുംഗുണദൊഷങ്ങ
ളെ അറിഞ്ഞു ദൈവത്തെപൊലെഇരിക്കും എന്നറിഞ്ഞത്കൊണ്ടത്രെ
ആയവൻ അതിനെ വിരൊധിച്ചുഎന്നു പറഞ്ഞപ്പൊൾ ആ വൃക്ഷത്തിൻ
ഫലം കാഴ്ചക്ക് യൊഗ്യവും ഭക്ഷണത്തിന്നു നല്ലതും ബുദ്ധിവൎദ്ധനവു
മായിരിക്കും എന്ന്സ്ത്രീ കണ്ടുഫലത്തെപറിച്ചു ഭക്ഷിച്ചുഭൎത്താവിന്നും കൊ
ടുത്താറെ അവനും ഭക്ഷിച്ചു-അപ്പൊൾ അവരിരുവരുടെയും ക
ണ്ണുകൾ തുറന്നു അവർ നഗ്നന്മാർ എന്നറിഞ്ഞുഅത്തി ഇലകളെകൂട്ടിതു
ന്നി തങ്ങൾ്ക്ക ഉടുപ്പുകളെ ഉണ്ടാക്കി-

പിന്നെ വൈകുന്നെരത്തു കുളിരുള്ളപ്പൊൾ ദൈവമായ യഹൊവ തൊ
ട്ടത്തിൽ സഞ്ചരിച്ചാറെ ആദാമും ഭാൎയ്യയും അവന്റെ ശബ്ദം കെട്ടിട്ടു സ
ന്നിധിയിൽ നിന്നുഒടി തൊട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു
അപ്പൊൾ യഹൊവ ആദാമെ നീ എവിടെ എന്നുവിളിച്ചു അതിന്നു അവൻ
തിരുശബ്ദത്തെകെട്ടു നഗ്നനാകകൊണ്ടു ഞാൻ ഭയപ്പെട്ടു ഒളിച്ചു എ
ന്നു പറഞ്ഞാറെ ദൈവം നീ നഗ്നൻ എന്നനിന്നൊടു അറിയിച്ചതാർ ഭക്ഷി
ക്കരുത്എന്ന ഞാൻ വിരൊധിച്ച വൃക്ഷത്തിൻഫലംനീ ഭക്ഷിച്ചിട്ട
ല്ലൊ എന്നചൊദിച്ചശെഷം ആദാംപറഞ്ഞു നീ എന്നൊടകൂടെ ഇരി
പ്പാൻ തന്നിട്ടുള്ളസ്ത്രീതന്നെ വൃക്ഷത്തിൻഫലം എനിക്കതന്നു ഞാൻ ഭ
ക്ഷിക്കയുംചെയ്തു- അപ്പൊൾ ദൈവം സ്ത്രീയൊടു നീ ചെയ്തിട്ടുള്ളതെ
ന്തെന്നു ചൊദിച്ചു അതിന്നുസ്ത്രീ സൎപ്പംഎന്നെ ചതിച്ചത്കൊണ്ടു ഞാൻ ഭ
ക്ഷിച്ചു എന്നു പറഞ്ഞു-

അതിന്റെ ശെഷം ദൈവംപാമ്പിനൊടു പറഞ്ഞു നീ ഇതിനെ ചെ
യ്തത്കൊണ്ടു എല്ലാ ജന്തുക്കളിലും ഞാൻനിന്നെ ശപിക്കുന്നു നീ ജീവിച്ചി
രിക്കുന്നവരെക്കും ഉരസ്സുകൊണ്ടുനടന്നു പൊടിതിന്നും നിണക്കും സ്ത്രീക്കും
നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും ഞാൻ ശത്രുത്വം ഉണ്ടാക്കും ആ
യവൻ നിന്റെ തലയെ ചതെക്കും നീ അവന്റെ മടമ്പു ചതെക്കും എന്നു
കല്പിച്ചശെഷം സ്ത്രീയൊടു നിണക്ക ഗൎഭധാരണത്തെയും ദുഃഖത്തെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/9&oldid=189406" എന്ന താളിൽനിന്ന് ശേഖരിച്ചത്