താൾ:CiXIV128a 1.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

നിശ്ചയം-അൎദ്ധരാത്രിയിൽ തന്നെ ഞാൻ മിസ്രയിൽ കൂടി പൊയി രാജകുമാ
രൻ മുതൽ ദാസീ പുത്രൻ വരെയും മുങ്കുട്ടികളെ ഒക്കയും മൃഗങ്ങളിലെ കടിഞ്ഞൂലു
കളെയും മരിപ്പിക്കും- അതു കൊണ്ടു ഇസ്രയെല്യർ യാത്രെക്കായി ഒരുങ്ങി നിന്നു
ഒരൊ വീട്ടുകാർ ഒരൊ ആട്ടിങ്കുട്ടിയെ കൊന്നു ബാധ അവരിൽ പറ്റാതിരി
ക്കെണ്ടതിന്നു രക്തം എടുത്തു ഒരൊ വീട്ടിലെ കട്ടിളക്കാലുകളിലും മെല്പടിയി
ലും തെച്ചും മാംസം വറുത്തു നടുക്കെട്ടും ചെരിപ്പുകളും വടികളും ധരിച്ചും കൊ
ണ്ടു പെസഹ ഭക്ഷണം കഴിക്കെണം എന്നു കല്പിച്ചു-

നിശ്ചയിച്ച സമയം വന്നു ഇസ്രയെല്യർ പ്രയാണത്തിന്നായി ഒരുങ്ങി നിന്ന
പ്പൊൾ അൎദ്ധരാത്രിയിൽ യഹൊവ രാജാവിന്റെ പ്രഥമപുത്രൻ മുതൽ ദാ
സപുത്രൻ വരെയുള്ള കടിഞ്ഞൂൽ സന്തതികളെ ഒക്കയും കൊന്നു- മിസ്രയി
ൽ എല്ലാടവും മഹാനിലവിളിയും കരച്ചലും ഉണ്ടായപ്പൊൾ രാജാവ് മൊശ
യെയും അഹരോനെയും വരുത്തി നിങ്ങളും ജനങ്ങളും ആടുമാടുകളൊടു കൂട
പുറപ്പെട്ടു പൊകുവിൻ എന്നു കല്പിച്ചു- മിസ്രക്കാരും ഞങ്ങൾ എല്ലാവരും മ
രിക്കുന്നു വെഗം പൊകുവിൻ എന്നു അവരെ നിൎബ്ബന്ധിച്ചയച്ചാറെ ഇ
സ്രയെല്യർ പുളിക്കാത്ത കുഴച്ചമാവിനെ ശീലകളിൽ കെട്ടി ദൈവകല്പ
ന പ്രകാരം മിസ്രക്കാരൊടു പൊൻ വെള്ളി ആഭരണങ്ങളെയും വസ്ത്രങ്ങ
ളെയും ചൊദിച്ചു വാങ്ങി അടിമദെശത്തെ വിട്ടു കാൽ നടയായി പുറപ്പെട്ടു പൊ
യി പൊകെണ്ടുന്ന വഴിയിൽ തെറ്റാതെ രാപ്പകൽ സഞ്ചരിക്കെണ്ടതിന്നു
യഹൊവ പകൽ മെഘത്തൂണിലും രാത്രിയിൽ അഗ്നിത്തൂണിലും വിളങ്ങി അ
വൎക്കുമുമ്പായിട്ടു നടക്കുകയും ചെയ്തു-

അവർ ഒരു ദിവസത്തെ വഴി പൊയ ശെഷം രാജാവന്റെ മനസ്സു ഭെദിച്ചു
അടിമകളെ വിട്ടയച്ചത് എന്തിന്നു എന്നു ചൊല്ലി അവരുടെ വഴിയെ ചെ
ല്ലെണ്ടതിന്നു സൈന്യത്തെ നിയൊഗിച്ചു ആ സൈന്യം തെർ കുതിരകളൊടും കൂട
പിന്തുടൎന്നു ചെങ്കടൽ പുറത്തു ഇസ്രയെൽ പാളയത്തിൽ എത്തി- ഇസ്രയെല്യ
ർ അവരെ കണ്ടു വളരെ പെടിച്ചു നിലവിളിച്ചാറെ ഭയപ്പെടാതെ ഇരിപ്പിൻ
മിണ്ടാതെ നിന്നു യഹൊവ ചെയ്യുന്ന രക്ഷയെ നൊക്കികൊൾ്വിൻ എന്നു മൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/44&oldid=189479" എന്ന താളിൽനിന്ന് ശേഖരിച്ചത്