താൾ:Bhashabharatham Vol1.pdf/790

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം

865


താങ്ങിപ്പിടിച്ചു കൈക്കൊണ്ടാരൊപ്പം ദുഃഖിച്ചു കൊണ്ടവർ. വിസ്മയിക്കംമട്ടു സഹദേവനെന്നോടു ചൊല്ലിനാൻ: 35 'ഇതാണു വഴിയിങ്ങോട്ടു നടക്കാ മെന്നു വീണ്ടുമേ ധാർത്തരാഷ്ട്രായെന്നു വിളിച്ചെന്നോടോതി വൃകോദരൻ 36 ചിരിച്ചുംകൊണ്ടിതാ വാതിൽ പോരികെന്നു നരാധിപ! അവിടെക്കണ്ടു രത്നങ്ങൾക്കുളള പേരുകൾ, മുൻപു ഞാൻ 37 കേട്ടിട്ടി,ല്ലതുകൊണ്ടിട്ടും തപിക്കുന്നൂ മനസ്സു മേ. 51. ദുർയ്യോധനസന്താപം (തുടർച്ച) രാജസുയയാഗത്തിനു വന്ന രാജാക്കന്മാർ ധർമ്മപുത്രർക്കു കാഴ് ചവെച്ച ഉപഹാരദ്രവ്യങ്ങളെപ്പററിയുളള വിവരണം. ദുര്യോധനൻ പറഞ്ഞു പാണ്ഡവന്മാർക്കങ്ങുമുളള മന്നോർ കൊടുത്തതായ് ഞാൻ കണ്ട മുഖ്യദ്രവ്യത്തെപ്പറയാം കേൾക്ക ഭാരത! 1 ശത്രുവിന്റെ ധനം കണ്ടു നല്ലമട്ടറിവില്ല മേ ഫലഭ്രമിസ്വഭാവങ്ങളെങ്കിലും കേൾക്ക ഭാരത! 2 ഔർണ്ണബൈലങ്ങ ളും ബാർഷദംശങ്ങൾ കസവുളളവ വസ്ത്രാജിനങ്ങൾ കാംബോജൻ കാഴ്ച വെച്ചാൻ പലേതരം. 3 തിത്തിരിപ്പുൾനിറം തത്തച്ചുണ്ടായ് മുപ്പതു വാജികൾ ഉഷ്ട്രവാമികൾ മുന്നൂറു ശമീപീല്വിംഗുദാശികൾ 4 ഗോവാസനബ്രാപ്മണന്മാർ ദാസനീയരുമേവരും മഹാത്മാ ധർമ്മപുത്രന്റെ നന്ദിക്കായി മഹീപതേ! 5 ത്രിഖർവ്വബലിയുംകൊണ്ടേ ദ്വാരി നില്പൂ തടഞ്ഞതിൽ. ബ്രാപ്മണന്മാർ വാടധാനർ ഗോമാന്മാർ ശതസംഘമായ് 6 മിന്നും പൊന്നുംകിണ്ടികളും കൈക്കൊണ്ടുംകൊണ്ടു കൂടിനാർ; ഏവം ബലിയുമായ് ദ്വാരത്തെത്തീ പററീല കേറുവാൻ. 7 കാർപ്പാസികമുടുത്തുളള ദാസിമാർ ശതമായിരം കാർകൂന്തലേന്തും തര്ണിത്തന്വിമാർ പൊന്നണിഞ്ഞവർ. 8 ശൂദ്രർ വിപ്രർക്കുതകിടും രങ്കചർമ്മങ്ങളങ്ങനെ മററും ബലികൾ കൈക്കൊണ്ടു ഹേമകച്ഛനിവാസികൾ 9 കാഴ്ചവെച്ചൂ കപ്പമായിഗ്ഗാന്ധാരജഹങ്ങളെ മഴയ്ക്കുണ്ടാം കാട്ടുനെല്ലും പുഴനെല്ലും ഭജിപ്പവർ 10

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/790&oldid=157130" എന്ന താളിൽനിന്ന് ശേഖരിച്ചത്