ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമധ്യായം
ശേഷനായ് ത്തീർന്ന രാവണൻ മണ്ഡോദരിയുടെ ഉപദേശം
അപേക്ഷിക്കുന്ന ഘട്ടം കവി
<poem> "ചിന്താസന്താനസന്ദാനിതവിവശമനാ-
രാക്ഷസേന്ദ്രൻ തദാനീം മന്ത്രാർത്ഥം ചെന്ന മണ്ഡോദരിയെ മടിയിൽവ- ച്ചശ്രുധാരാകുലാക്ഷീം പന്തേലുംകൊങ്ക രണ്ടും പരിചിനൊടു സലീ- ലം തലോടിത്തലോടി- പൈന്തേൻപെയ്യുന്ന വാചാ പരഭൂതമൊഴിയാൾ- തന്നൊടേവം ബഭാഷേ."
എന്ന പദ്യംകൊണ്ടു് ഉപക്രമിപ്പിക്കുകയും, തദനന്തരം മഹാനാടകത്തിലേ, <poem>"രാമായ പ്രതിപക്ഷകക്ഷശിഖിനേ
ദാസ്യാമി വാ മൈഥിലീം, യുദ്ധേ രാഘവസായകൈർവിനിഹത- സ്സ്വർഗ്ഗം ഗമിഷ്യാമി വാ ? നീതിജ്ഞേ, കഥയസ്വദേവി, കതമഃ പക്ഷോ ഗൃഫീതസ്ത്വയാ ? സുശ്രാവ്യം പ്രിയമസ്മദീയ, മഭവ- ന്മന്മാത്രശേഷം ബലം."
എന്ന പദ്യം രാവണന്റെ വാക്യമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇവിടെ കവിയല്ല ഉദ്ധാരകനെങ്കിൽ കഥയ്ക്കു്
69

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.