താൾ:Bhasha champukkal 1942.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമധ്യായം

ക്കുക. ഫലിതവും  ധാരാളമുണ്ട്. നായകന്റെ  ദുസ്സഹമായനിരഹവ്യഥ   കണ്ടു  ചില അതീതിയൌനന്മാർ  പറയുന്ന  വാക്യമാണ്  ചുവടേ ചേർക്കുതു്.
                                         " നാമെല്ലാം  ചെറിയന്നുമുണ്ടു  പലരും 
                                                ക്രീടിക്ക  ഹാ കഷ്ടമി-
                                          ന്നാമോ   താനുമരക്ഷണം  പിരികിലും
                                              ചാമെന്ന  ഭാവോദയം?
                                          നീർമേഘപ്പൂരി  ചായലാരുമിവളെ -
                                              ക്കാൾ നല്ലൊരു, ണ്ടെന്തഹോ 
                                          കാമത്തിന്നുമിയത്തയുണ്ടു  പെരികെ-
                                               പ്പണ്ടിന്നതില്ലേതുമേ." 
       നായികയ്ക്കും  നായകനും തമ്മില്ലുള്ള സ്വൈരക്കേടു ക്രമേണ നാടെങ്ങും  പരന്നതു്  എങ്ങനെയെന്നു  കവി താഴെ ഉദ്ധരിക്കുന്ന പദ്യത്തിൽ  നർണ്ണിക്കുന്നു.
                    "മന്ദം മന്ദം നടന്നൂ  ചെറുമികചെവിയിൽ-
                           ച്ചെറ്റും വാർത്താവിശേഷം; 
                    മന്ത്രച്ചും   പാരവും  പോയവരവർ  വിലയൂ-
                            ട്ടീടിനാരൂഢഹാസം;
                    എന്തെന്നും, ക്ലേശമെന്നും വരികവരികയെ-
                             ന്നും മനക്കേതമെന്നും 
                    ചിന്തിച്ചീടുംദശായാമൊരു കുളറിയിതെ-

ന്നും ചമഞ്ഞു വിശേഷം."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/240&oldid=156126" എന്ന താളിൽനിന്ന് ശേഖരിച്ചത്