ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാമധ്യായം
ക്കുക. ഫലിതവും ധാരാളമുണ്ട്. നായകന്റെ ദുസ്സഹമായനിരഹവ്യഥ കണ്ടു ചില അതീതിയൌനന്മാർ പറയുന്ന വാക്യമാണ് ചുവടേ ചേർക്കുതു്. " നാമെല്ലാം ചെറിയന്നുമുണ്ടു പലരും ക്രീടിക്ക ഹാ കഷ്ടമി- ന്നാമോ താനുമരക്ഷണം പിരികിലും ചാമെന്ന ഭാവോദയം? നീർമേഘപ്പൂരി ചായലാരുമിവളെ - ക്കാൾ നല്ലൊരു, ണ്ടെന്തഹോ കാമത്തിന്നുമിയത്തയുണ്ടു പെരികെ- പ്പണ്ടിന്നതില്ലേതുമേ." നായികയ്ക്കും നായകനും തമ്മില്ലുള്ള സ്വൈരക്കേടു ക്രമേണ നാടെങ്ങും പരന്നതു് എങ്ങനെയെന്നു കവി താഴെ ഉദ്ധരിക്കുന്ന പദ്യത്തിൽ നർണ്ണിക്കുന്നു. "മന്ദം മന്ദം നടന്നൂ ചെറുമികചെവിയിൽ- ച്ചെറ്റും വാർത്താവിശേഷം; മന്ത്രച്ചും പാരവും പോയവരവർ വിലയൂ- ട്ടീടിനാരൂഢഹാസം; എന്തെന്നും, ക്ലേശമെന്നും വരികവരികയെ- ന്നും മനക്കേതമെന്നും ചിന്തിച്ചീടുംദശായാമൊരു കുളറിയിതെ-
ന്നും ചമഞ്ഞു വിശേഷം."
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.