ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഥമപഥത്തിൽ കാക തീയ രാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ബാലഊഭാരത്താവായ അഗസ്ത്യഭയട്ടമഹാകവിയെ ആമൂലാഗ്രം ഉപജീവിക്കുനനു, മേല്പൂർ നാീരായഭട്ടത്തിരിയുടെ ദൂതവാക്യം പ്രബന്ധത്തിലും. ആ പരധന ത്തിന്റെ സ്വീകാതം ആവശ്യത്തിലികം കാണുന്നുണ്ട്. ചിലപ്പോൾ ബാലഭാരതത്തിലെ പദ്യങ്ങൽ അതേ നിലയിൽതന്നെ ഉദ്ധരിച്ചും മറ്ുചിലപ്പോൾ ഇഷേദം വരുത്തിയും വേറേ ചിലപ്പോൾ ദീർഘവൃത്തങ്ങളിൽ ആശയംപരാവർത്തനംചെയ്തുമാണ് രണ്ടു കവികളും വ്യാപരിക്കുന്നത് . ദൂതവാക്യത്തിൽനുി യ്യാകതേഥ സൂയോധനേ നിജകലസരേ
ണാലംബ്യ സഖ്യഃ പ്രൌന്മീലന്മലന്മധൂരസ്മിതാർദ്രതരയാ വാചാ കതമുചേ ഹരിഃ കായ്യം പുനരാകലയ്യാ ഹൃദയാ യോധാനബാധാനിമം നാധൂന്വന്നമിതാ നാശസൂമിഹ മാ മേകം വൃഥൈവാവൃഥാഃ? ജാനന്നേവ കിമഭ്യ മോഹയസി മാെംദ്രേ നാഥ , ത്വദേകാശ്രിത? കിം ദേവൈമ്മമ സാസുരൈരപി യദി൦-
പ്രത്യത്ഥിപക്ഷേ ഭഗവാൻ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.