താൾ:Bhasha champukkal 1942.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
രെന്ന തോന്നീട്ടായിരിക്കാം പശ്ചാൽകാലികന്മാരായ കവീകൾ ശ്രവണത്തിന്റെ സ്ഥാനത്തു സ്തനത്തെ വിന്യസിച്ചതു്.
പുനത്തിന്റെ രാവണൻ. പുനത്തിന്റെ രാവണനും നല്ല ഫലിതക്കാരനാണു്. ഉദ്യാനപ്രവേശഘട്ടത്തിൽ ആ രാക്ഷസാധിപതി സീതയോടു് ഇങ്ങനെ പറയുന്നു :- <poem>"മുണ്ടീ നെട്ടന്നു നെട്ടീ പുനരഴകിയലും

      മുണ്ടനയ്യോഃ തടിച്ചി-
   ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലി-
     ച്ചിക്കൊരോ പൊണ്ണരുണ്ടാം;
   കണ്ടാലോകതവന്നങ്ങൊരു തരുണി മഹാ-
     സുന്ദരീ; സുന്ദരന്ന-
  കണ്ടാലാകാത നാരീ; പരിചിനോടു വയോ-
    വർണ്ണമീവണ്ണമല്ലോ.
  പുംസോ നൂറു വയസ്സവൾക്കു പതിനാ-
    റെങ്കിൽപ്പൊരുന്നാ; നടേ
 തസ്യാ നൂറുവയസ്സവന്നു പതിനാറെങ്കിൽ
    പ്രമാദം തുലോം;
 രാത്രൌ ചെന്നു രമിപ്പതിന്നു ജരഠാ-
    മുത്ഥാപ്യ പോയമ്മിമേൽ-
 ത്താംബുലത്തെയരച്ചു മുക്കുടികടി.
   പ്പിക്കും നരേഭ്യോ നമഃ."

123










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/134&oldid=156026" എന്ന താളിൽനിന്ന് ശേഖരിച്ചത്