ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
തെരന്റെ തദ്വിഷയകമായുള്ള ക്ളേശപരമ്പരയെ ഇങ്ങനെ പ്രപഞ്ചനം ചെയ്യുന്നു:-
<poem>'വിണ്ണോർകോനേതുമാകാ പുണരുവതിനവ-
ന്നോർക്കഗാത്രേഷു നീളെ-
ക്കണ്ണല്ലോ; വഹ്നിയോടുള്ളണവു മമ നിന-
ച്ചാൽ മരിച്ചെന്നിവേണ്ട;
എണ്ണേറും ജന്തുവൃന്ദം കൊടിയ നരകകോ-
ടുഷു വീഴും ദശായാം
തണ്ണീർപോലും കൊടാതോരറു കൊലയനവൻ
കാലനും നില്ക്ക ദൂരെ;
നീതിക്കോപ്പിന്നു വല്ലാ നിരൃതി സരസന-
ല്ലേതുമേ താൻ;ജളാത്മാ
വാർത്തിക്കും പാശി;മന്ദൻ പവനനവനോരേ-
ടത്തുമേ ചെററടങ്ങം;
ഭ്രാതൃത്വം വിദ്യതേ വൈശ്രവണൻ; ഹരനോ-
ടെന്തു കാർയ്യം കളിച്ചാൽ-
ചൂതത്താർബാണനെച്ചുട്ടവനൊടു ചുടല-
ക്കൂത്തു കണ്ടീടുവാനോ ?
മാർത്തണ്ടൻ മാരെയും ചെററണയരുതു,
ചുടും നാഥ;രാകാശശാന്കൻ
പാർത്താൽ നാലഞ്ചുനാൾക്കൂടിയുമനുഭവിയാ
യൌവനാഭോഗയോഗം;
116

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.