താൾ:BhashaSasthram.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
147
ഭാഷയുടെ വളർച്ച


രഹിതവും ആയിരുന്നു. ഈ രണ്ടു ന്യൂനതകൂളും പരിഹരിച്ചു ഭാഷയുടെ ഉപയോഗം ഉ പര..രി സുകർ വും സുഗമവും ആകി ത്തീക്കുന്നതിനുവേണ്ടി ഭാരവാകവഗ്ഗത്തിൽ ആവിഭ വിച്ച രണ്ടു് അഭീഷ്ടവൃത്തികളാണു മേൽപ്രസ്താവിച്ചവ.  കുട്ടികൾ ഒരു ശബ്ദ സ്വരൂപി) ധരിച്ചു” തദനുസാരം മറ്റു ശബ്ദങ്ങൾക്കും രൂപനിഷാദനം ചെയ്യുന്നതു പോലെ വി വിധാ കൃതിഭേദങ്ങളോടുകൂടിയ ശബ്ദപരമ്പരയിൽ സൗകയ്യാത്ഥം കരൂപ്യമുണ്ടാക്കാനുള്ള കൗതുകം മനുഷ്യക്കു പണ്ടേയുള്ളതാണു്. തന്മൂലം നി.ഒ കുതദൃഷ്ട്യാ നിഷിദ്ധമാണെങ്കിലും മായ പിടിച്ചു ഒന്നുപോലെ മറെറാന്നെന്ന രീതിയിൽ ഭാഷ കന്മാർ ശബ്ദങ്ങൾക്ക് ലിംഗം, വ ചനം, വിഭക്തി, കാലം, പ്രകാരം, പ്രയോഗം എന്നിവയിൽ ഐകരൂപ്യം ഉണ്ടാക്കി ത്തീർത്തു. ഇതിനാലാകുന്നു ഇപ്പോൾ നാനാജാതിശാബ്ദങ്ങൾക്കു പ്രക്രിയകളിൽ അപാരമായ സാദൃശ്യവും തദ്വാരാ നമുക്കു സൗകയ്യാധിക്യവും സിദ്ധിച്ചിരിക്കുന്നത്. എന്നാൽ വിദ്യാ ഭ്യാസം, നിരതിരക്ഷയ്ക്കു വേണ്ടി അതതു ഭാഷയിൽ പ്രത്യേകം ഉള്ള വയും അസാധാരണങ്ങളും ആയ രൂപസിദ്ധിമാറ്റങ്ങൾ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഭാഷയുടെ സ്വഭാവഗതിക്കു അനുയോജ്യമായിട്ടുള്ള തല്ല.  കാലക്രമേണ വക്ത്യ സമൂഹം ഉച്ചാരദാർഢ്യം ഇല്ലാതെ ഇഴഞ്ഞുകുഴഞ്ഞു കണ്ട ശബ്ദങ്ങളിൽ അ വിടവിടെ ആധ്മാനാ (accent) ചെയ്യാൻ തുടങ്ങി. വിശേഷധമ്മങ്ങളോടുകൂടി അവതരിച്ചു പ്രകടധ്വനികൾ ഓരോ ഭാഷയിലും അതതു ഭാഷയുടെ പ്രത്യേകലക്ഷ്യങ്ങളായിത്തീരുകയും ചെയ്തു.

സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/141&oldid=216801" എന്ന താളിൽനിന്ന് ശേഖരിച്ചത്