ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അന്നമല്ലെന്നു ജനങൾ പറയൂന്ന പക്ഷം ഞാൻ തന്നെ ഉത്തമശീക്ഷക്കു അർഹനായിട്ടുള്ളവൻ . എന്തെന്നാൽ ഞാൻ പറഞിട്ടല്ലെയീ അന്നമായി നടീച്ചു പുറപ്പെട്ടത്. കാക്ക അന്നമായി ഭാവിച്ചു നടന്നാൽ നിന്ദ്യന്മാരായിതീരുമെന്ന് താല്പര്യം .
ലോകെ ഖലാം പടുപാദിദിസ്സജ്ജസ്പർദ്ധിനൊ ഗുണലേശാ വാണീന്ദ്യാ ഭവന്ത്യെവ്വേത്യാഹ;- കിംത്വമോഹദമീഹാസേ മുദകെസ്സിക്തൊ സി:കിം ബദ്ധസ്തെ സക്രദാവലാവലയ: കിം ഹേ മഹിസംസ്ക്രിത ദുഗ്ഗന്ധൊ ന ഭാവെദിയാൻ യദി തസ്ത്ത്വം പരിജാതോ സിന: ദുഷ്ട്ടനമാർ സമത്വവ്രത്താൽ നല്ലവരോടൊപ്പം ഭാവിചാലും ഗുണലേശമില്ലാത്തവരാകയാൽ നിന്ദ്യന്മാരായിത്തന്നെ തീരുന്നു എന്ന് പറയുന്നു. ഇട്ടതില്ല വളമൊട്ടമേതവ നനച്ചതില്ലടീയൊരിക്കലും ചട്ടമായ് തടമെടുത്തതില്ല തറ നല്ലതാല്ലിയതുമില്ല തേ പൂത്തിടുന്നൊരു ദിനത്തിനെത്തിലി- ക്കെട്ടഗന്ധമുളവായിടായ്കിലൊരു കല്പവൃക്ഷവുമായി ധൂർത്ത:നീ അയി ധൂത്ത! അല്ലയൊ ധൂത്തമെ, ഉമ്മത്തെ! കല്പ വൃക്ഷം തന്നെയാകുന്നു. എന്തെന്നാൽ വളമൊട്ടുമേ ഇട്ടതില്ല നിനക്ക് ഒരു വളവും ചെയ്യാറീല്ല; തവ നിന്റെ; അടീ മുട്, ഒരിക്കലും നനചതില്ല.