താൾ:Aacharyan part-1 1934.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__74__

                                       ജനംപുണ്യസംസ്കാരമാംഭാവിഭാഗ്യം
                                         ധനംനേടിവെക്കേണമെന്നോ൪ക്കുവാനായ്,
                                          അനന്യസ്വഭാവംജനിച്ചന്നുതൊട്ടീ-
                                          ഘനസ്വാന്തനിൽകണ്ടതെന്നുംജയിപ്പൂ!            13    
                                         സമത്വംസദാചാരവുംസത്യവുംസ
                                         പ്രമാണാത്മനാമുണ്ണിപാലിച്ചമൂലം, 
                                         ക്രമത്താൽസുലോകത്തിലാശ്ച൪യ്യഭ്രവായ്
                                         രമിച്ചുള്ളകല്യാണബാലൻജയിപ്പൂ!                       14
                                       ഒരിക്കശ്രവിക്കുന്നതും, കാണ്മതുംസം-
                                         ഭരിക്കുന്നതായ് കണ്ടുവിദ്യാ൪ത്ഥിലോകം, 
                                         മരിക്കുംവരെക്കുംമറക്കാതുരച്ചാ
                                          ചരിത്രപ്രസിദ്ധന്റെപാദംജയിപ്പൂ!                            15  
                                   

________________________________________________________________________________

രക്ഷ=സാധുക്കളെ  നല്ലവണ്ണം  രക്ഷിക്കൽ.  വീണ്ടോൻ=

ഇറക്കിവെച്ചവൻ;രക്ഷിച്ചവൻ. 13. പുണ്യസംസ്കാരം=സുക്യതത്തിന്റെ കല. ഭാ വിഭാഗ്യം=വരുവാനിരിക്കുന്ന സുകൃതഫലം. അനന്യ സ്വഭാവം=മറ്റഴള്ളവ൪ക്കില്ലാത്ത സ്വഭാവം. ഘനസ്വാ ന്തൻ=മഹാശയൻ. 14.സൽപ്രമാണാത്മനാം=വേദപ്രമാണസ്വരു പനാകുന്ന; ബ്രഹ്മജ്ഞാനാത്മകനാകുന്ന. കല്യാണബാ ലൻ=മംഗളാത്മകനായ കുമാരൻ. 15.വിദ്യാ൪ത്ഥിലോകം=വിദ്യാ൪ത്ഥിസമൂഹം. ച രിത്രപ്രസിദ്ധൻ=ചരിത്രത്തിലെ പ്രസിദ്ധനായവൻ; പ്ര

സിദ്ധചരിത്രത്തോടുകുടിയവൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/82&oldid=155412" എന്ന താളിൽനിന്ന് ശേഖരിച്ചത്