ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സഹോദരസ്നേഹം. 27
യിരുന്നു. മൂന്നുപേർ ശീതവും ക്ഷീണവുംകൊണ്ടു അവിടവി
ടെ വീണു മരിച്ചു. ശേഷിച്ച നാലുപേരിൽ രണ്ടാളുകൾ
ജ്യേഷ്ഠാനുജന്മാർ ആയിരുന്നു. നാലാമതു അനുജൻ ക്ഷീണിച്ചു
വീണ ഉടനെ, ജ്യേഷ്ഠൻ അവനെ തന്റെ തോളിൽ ചുമ
ന്നുംകൊണ്ടു ബദ്ധപ്പെട്ടു നടന്നു. മറ്റവർ ഇരുവരും തളൎന്നു
വീണു. ജ്യേഷ്ഠൻ ശക്തനായിരുന്നതിനാൽ കുറെ ദൂരവും കൂട
നടന്നെങ്കിലും ഗ്രാമത്തോടു സമീപിച്ചപ്പോൾ താനും കുഴ
ഞ്ഞു വീണു ഉടനെ തന്നേ മരിച്ചു പോയി. ജ്യേഷ്ഠന്റെ ചൂടു
3