— 12 —
ന്നു വസുദേവൻ “നീ വെറുതെ ദുഃഖിക്കേണ്ട ഞങ്ങൾക്കു വിധി ച്ചതു ഞങ്ങൾ അനുഭവിച്ച എ ന്നേയുള്ളു” എന്നു പറഞ്ഞു. (വി: പു. 5, 4.) കൃഷ്ണനെ നന്ദഗോകുലത്തി |
പൈതലിനെ പരിഛേദന ചെയ്വാൻ എട്ടു ദിവസം തികഞ്ഞ പ്പോൾ അവന്നു ന്യായപ്രമാണ പ്രകാരം പരിഛേദന കഴിക്ക യും യേശു എന്ന പേർ വിളി ക്കയും ചെയ്തു. പിന്നെ മറിയ യുടെ ശുദ്ധീകരണ ദിവസങ്ങൾ തികഞ്ഞപ്പോൾ ശിശുവിനെ യരുശലേം ദൈവാലയത്തിലേ ക്കു കൊണ്ടുപോയി ദൈവത്തി ന്നു ഏല്പിച്ചു. അന്നു അവിടെ രക്ഷിതാവിന്റെ വരവിന്നായി കാത്തിരിക്കുന്ന ചിലർ ഉണ്ടായിരു ന്നു. അവരിൽ നീതിമാനും ഭക്തി മാനും ആയ ശിമ്യോൻ എന്ന ഒരു വൃദ്ധൻ ഉണ്ടായിരുന്നു. അവൻ പൈതലിനെ കയ്യിൽ എടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ടു “ഇ പ്പോൾ നാഥാ, നിൻ മൊഴി പ്ര കാരം നീ നിന്റെ ദാസനെ സ മാധാനത്തോടെ വിട്ടയക്കുന്നു. എന്തുകൊണ്ടെന്നാൽ ജാതിക ൾക്കു വെളിപ്പെടുവാനുള്ള പ്രകാ ശവും നിൻ ജനമായ ഇസ്ര യേലിന്റെ മഹത്വവുമായിട്ടു നീ സകല ജനത്തിന്നും മുമ്പാകെ ഒരുക്കീട്ടുള്ള നിന്റെ രക്ഷയെ എന്റെ കണ്ണുകൾ കണ്ടുവല്ലോ” എന്നു പറഞ്ഞു. (ലൂക്ക് 2, 21–38.) പിന്നെ ഹന്ന എന്നൊരു പ്രവാ ചകിയും അവിടെ ഉണ്ടായിരു ന്നു. അവൾ എൺ്പത്തുനാലു വ |