ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 121 —
1. കേവലവാക്യം.
(i) പാലും പഴവും ഭുജിച്ചു തെളിഞ്ഞുടൻ,
കാലം വൃഥാ കളഞ്ഞീടാതെ ചൊല്ലെടോ.
ആഖ്യ. | ‘നീ’ (അദ്ധ്യാഹാരത്താൽ കിട്ടിയതു). |
കൎമ്മം. | 1. ‘പാൽ’, ‘പഴം’, ഉം അവ്യയത്താൽ സമുച്ചയിക്കപ്പെ ട്ടിരിക്കുന്നു. ഭുജിച്ചു എന്ന ക്രിയയുടെ കൎമ്മം 2. ‘കാലം’, കളഞ്ഞീടാതെ എന്നതിന്റെ കൎമ്മം. |
ആഖ്യാതം. | ‘ചൊല്ലു’. (പൂൎണ്ണക്രിയ, നിയോജകപ്രകാരം.) |
ആഖ്യാത വിശേഷണം |
1. ‘ഭുജിച്ചു’, ‘തെളിച്ചു’, ‘കളയാതെ’, ഈ ക്രിയാന്യൂന ങ്ങൾക്കും ആഖ്യാതത്തിന്നും കൎത്താവു ഒന്നാകയാൽ ആഖ്യാത വിശേഷണം. 2. ‘ഉടൻ’, ‘തെളിച്ചു’ എന്ന വിശേഷണത്തിന്റെ വി |
(ii) അപ്പോൾ അതു കേട്ടു മൌൎയ്യസുതനോടു കെല്പോടു ചൊല്ലിനാൻ
പൃത്ഥ്വീസുരേന്ദ്രനും.
(iii) ബാലനായുള്ള നീ എന്തറിഞ്ഞു, മമ ശീലഗുണങ്ങളും ബുദ്ധിവിലാസ
ങ്ങളും.
ആഖ്യ | ആഖ്യാ വിശേഷണം |
കൎമ്മം | കൎമ്മവി ശേഷണം |
ആ ഖ്യാതം |
ആഖ്യാത വിശേഷണം |
ii. പൃ ത്ഥ്വീസു രേന്ദ്രൻ |
അതു | ചൊല്ലി നാൻ |
അപ്പോൾ(കാ ലം) കേട്ടു (ക്രി യാന്യൂനം) മൌ ൎയ്യസുതനോടു കെല്പോടു (സാ ഹിത്യം) | ||
iii. നീ | ബാലനായു ള്ള (നാമത്തോ ടു ആയുള്ള എ ന്ന ശബ്ദന്യൂനം ചേൎന്നുണ്ടായതു) |
ശീലഗുണങ്ങ ൾ ബുദ്ധിവിലാ സങ്ങൾ (ഉം കൊണ്ടു സമുച്ച യിച്ചിരിക്കുന്നു) |
മമ (ഷഷ്ഠി വിഭക്തി) |
അറി ഞ്ഞു |
എന്തു (=എത്ര ത്തോളം —പ രിമാണം കാ ണിക്കുന്നു) |