താൾ:34A11415.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 പഴശ്ശി രേഖകൾ

അതിന്റെ സമീപം നായുവി.....അവിട നിന്ന രാത്രി അരി തരണം
എന്നച്ചുതരണമെന്ന നിർബന്ധിച്ച ആവിട പാർക്കുകയും (യെ) ചയ്തു. ആ
വർത്തമാനങ്ങൾ രാത്രിയിൽ തന്നെ കെട്ട ഉടനെ നമ്മളെ
നായിന്മാരും........എരും കുടി ഇരിനൂറ ആളുകളു 17 നു രാവില പൊരപ്പട്ട
അവർ പാർക്കു........ന്റെ സമിപം കുന്നുകളിൽ മൂന ദിക്കിൽ അയിട്ട
അളുകളെയും നിപ്പിച്ച ഞാക്കു........ളു കുടി മട്ടിലെത്ത സായ്പ
അവർകളെയും ചെന്ന കണ്ട ഇ വർത്തമാനങ്ങൾ ഒക്കയും ബൊധിപ്പിച്ചാറെ
നിങ്ങൾ വെഗം ചെന്ന അവരെ ഒഴി(ക്കെ)ണെന്ന പെടിക...... ഉടനെ അവിട
ഞങ്ങളും ആളുകളും എത്തുകയും ചെയ്യുമെന്ന കല്പിച്ചു ഞാ......ന മുഖമായി
ചെല്ലുപ്പൊളെക്ക അവർത്തമാനം അവർ കെട്ടട്ട ഒഴിച്ച പൊ...... ന്ന അ
വിട്ടുകളിൽ ഉള്ള കുഞ്ഞികുട്ടികൾ പറകയും ചെയ്തു. അന്ന ഞാങ്ങൾ
രാമു...... വിട്ടിലും സമിപം ഉള്ള വിട്ടകളിലുംമായി പാർത്ത അവിടെ ഉള്ള
ആളുകളെയും പ.....കച്ചിട്ടുകളു എഴുതിച്ച വാങ്ങി ഞാങ്ങൾ പിറ്റ്യദിവസം
കൊരൊത്തന നെപ.......ചെയ്തു. ഞാങ്ങൾ രണ്ടാളും കുടി നാലു
ദിവസത്തിൽ അകത്ത എജമാൻ...... അവർകളെ സന്നിധാനങ്ങളിലെക്ക
വരികയും ചെയ‌്യു. ഇവിടെ ഉണ്ടായ വർത്തമാനങ്ങളും ചാത്തു മരിക്കുമ്പൊൾ
പറഞ്ഞ വർത്തമാനങ്ങളും എജമാനന്മാരെ സ (ന്നിധാ)നങ്ങളിൽ വന്ന
ബൊധിപ്പിക്കുമ്പൊൾ മനസ്സിൽ അകയും ചെയ‌്യുമെല്ലൊ. പുളി.....സായ്പ
അവർകൾ രണ്ട കത്ത എഴുതിയത അങ്ങൊട്ട കൊടുത്തച്ചിരിക്കുന്നു. .......ൻ
മട്ടലിയത്ത സായ്പ അവർകൾ എഴുതിയ കത്ത കൂടി അങ്ങൊട്ട
കുടുത്തയച്ച.........

സായ്പ അവർകളെയും കു.....പാർപ്പിച്ചി കൊള്ളുകയും
ചെയ‌്യുമെല്ലൊ. .......ങ്ങൾക്ക എല്ല്യകാൎയ്യത്തിന്ന എജമാനൻന്മാര അവർകളെ
കൃപാകടാക്ഷം ഉണ്ടായി രക്ഷിക്കവെണ്ടിയിരിക്കുന്നു. എന്നാൽ കൊല്ലം 978
ആമത കർക്കടകമാസം 19 നു എഴുതിയത—

236 A

മഹാരാജശ്രി ഞങ്ങളെ എജമാനൻ കപ്പിത്താൻ അസബ്രൊൻ
സായ്പ അവർകളെ സന്നിധാനങ്ങളിലെക്ക ബൊധിപ്പിപ്പാൻ തക്കവണ്ണം
പഞ്ചരാനാരാഎണനും തൊണ്ടൂർ രയിരുംവും കൂടി എഴു (തി)
അറിയിക്കുന്നത. എജമാനൻന്മാര അവർകളെ കല്പനയും വാങ്ങി ഞങ്ങൾ
തലശ്ശെരിക്ക (വ) വന്ന മഹാരാജശ്രി രിക്കാട്ടസ്സയ്പ അവർകളെ കണ്ട
വർത്തമാനങ്ങൾ ഒക്കെയും ബൊധിപ്പിക്കയും ചെയ്തു. മാസപ്പടി ഉറുൎപ്പ്യ
വകക്ക മുൻമ്പെ ആയിരം ഉറുപ്പ്യ തന്നുവെല്ലൊ. ശെഷ.....ഉറുൎപ്പ്യ
താമസിയാതെ മഹാരാജശ്രി മന്ത്രസൊർ സായ്പ അവർകൾ അവിടെ വന്ന
ഒടനെ തരു...ഇപ്പൊൾ വഴിക്കവല്ല കൊഴക്കുകൾ ഉണ്ടായാലൊ എന്ന

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/216&oldid=201606" എന്ന താളിൽനിന്ന് ശേഖരിച്ചത്