താൾ:33A11415.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രെയുംചതിച്ചുസന്തതിയൊടുംകൂടആപത്തിലുംമരണത്തിലുംഅക
പ്പെടുത്തിയത്ഒരുപാമ്പിന്റെവെഷം പൂണ്ടുവന്നിട്ടുതന്നെ—പിശാചി
ന്നുഅസൌഖ്യംനന്നെഉണ്ടാകകൊണ്ടുമറ്റുള്ളവൎക്കസൌഖ്യംനന്നഉണ്ടാ
കകൊണ്ടുമറ്റുള്ളവൎക്കസൌഖ്യംഅരുത്എന്നുനിശ്ചയിച്ചുമനുഷ്യരെ
ദൈവദ്രൊഹം ചെയ്യിച്ചുതന്റെസ്വാധീനത്തിൽആക്കിതന്റെവി
ഷംപകൎന്നുകൊടുക്കയുംചെയ്തു—അതിനാൽ അവൻ വാഴുന്നമനു
ഷ്യൎക്കഒക്കെക്കും ഉൾപ്രസാദംവെണ്ടുവൊളംഇല്ലായ്കകൊണ്ടുമറ്റു
ള്ളവൎക്കുംവിഷാദംവെണംഎന്ന്ഒർഅസൂയാഭാവംവെർഊന്നിഇ
രിക്കുന്നു— അതിനാൽ കുലപാതകങ്ങൾമിക്കതുംഉണ്ടാകുന്നു പ്രാ
പ്തിഅധികംഉള്ളവർപ്രത്യെകംചെറിയവൎക്കദൊഷംഗ്രഹിപ്പിച്ചു
വഷളത്വംവരുത്തുന്നു— ഇത്എല്ലാറ്റിലുംഅധികം ആസുരമായപാ
പംതന്നെ—പിന്നെഎലിഉണ്ടുതാൻവെലചെയ്യാതെഇരിക്കുമ്പൊ
ൾഅദ്ധ്വാനപ്പെട്ടുവൃത്തിക്കുണ്ടാക്കിയവരുടെഅരിമുതലായതുക
ട്ടുസ്വരൂപിച്ചുവെച്ചുദിവസംകഴിക്കുന്നജന്തുവെല്ലൊ—മടിവുമൊഷ
ണംലുബ്ധ്എന്നുള്ളപാപങ്ങൾ്ക്കഎലിതന്നെഅടയാളമാകുന്നു—

നായ്ക്കശുദ്ധാശുദ്ധഭെദംഇല്ലല്ലൊഎന്തെങ്കിലുംനക്കുംആരെ
കണ്ടാലും കുരെക്കുംഎവരൊടുംകളിക്കുംഎവിടെയുംകാഷ്ഠിക്കും
താൻഛൎദ്ദിച്ചതുതിന്നും— മനുഷ്യഹൃദയത്തിലുംഒരുനായിതന്നെ
പാൎക്കുന്നുദൈവകാൎയ്യംഒന്നുംബൊധിക്കാതെവിശുദ്ധമാ
യതുസമാനമാക്കിപരിഹസിച്ചുംകൊണ്ടുരണ്ടുവിധമുള്ളത്എല്ലാം
ഒന്നാക്കികളയുന്നബാഹ്യതതന്നെ—

പരന്തുശവത്തിന്റെമണംദൂരത്തുനിന്നുകെട്ടുപറന്നുവന്നുവ
യറുനിറയുവൊളംതിന്നുന്നുവല്ലൊആട്ടിയാലുംഎയ്താലുംശവ
ത്തെവിടുകയില്ല— പിണംകണ്ടകഴുപൊലെഎന്നുണ്ടല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/352&oldid=200056" എന്ന താളിൽനിന്ന് ശേഖരിച്ചത്