ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
122. | പ്ര. പാ. ഭേ: 'നൃത്തം കുതിക്കണം' |
123. | പ്ര. പാ. ഭേ: 'ബ്രഹ്മത്തെക്കണ്ടിട്ടു' |
124. | പ്ര. പാ. ഭേ: |
1) | കുതിച്ചീടുന്നു ജീവനുമപ്പൊഴേ |
2) | കൊതിച്ചീടുന്നു ജീവനുമപ്പൊഴേ |
125. | പ്ര. പാ. ഭേ: 'സക്തിവേറിട്ടു' |
126. | പ്ര. പാ. ഭേ: 'സഞ്ചരിച്ചീടുമ്പോൾ' |
127. | പ്ര. പാ. ഭേ: 'തിരുനാമത്തിൻ മാഹാത്മ്യം കേട്ടാലും' |
128. | പ്ര. പാ. ഭേ: 'നാവു കൂടാതെ ജാതന്മാരാകിയ' |
129. | പ്ര. പാ. ഭേ: |
1) | മൂകന്മാരെയൊഴിച്ചുള്ള മാനുഷർ |
2) | മൂകരെയങ്ങൊഴിഞ്ഞുള്ള മാനുഷർ |
130. | പ്ര. പാ. ഭേ: മറ്റൊന്നായി പരിഹസിച്ചെങ്കിലും |
131. | പ്ര. പാ. ഭേ: 'മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും |
132. | പ്ര. പാ. ഭേ: 'വന്നുപോയ്' |
133. | 'ബാദരായണി..... ഗീതയിൽ പറഞ്ഞീടിനാൻ ഇങ്ങനെ' പ്ര. പാ. ഭേ: |
1) | ബാദരായണൻതാനും വിശേഷിച്ചും ശ്രീധരാചാര്യനും പറഞ്ഞീടുന്നു |
2) | ശ്രീധരാചാര്യന്താനും പറഞ്ഞിതു ബാദരായണന്താനുമരുൾചെയ്തു |
134. | പ്ര. പാ. ഭേ: 'ആമോദംപൂണ്ടു ചൊല്ലുവിൻ നാമങ്ങൾ' |
135. | പ്ര. പാ. ഭേ: |
1) | ആമോദത്തോടെ ചെല്ലുവിൻ ബ്രഹ്മത്തിൽ |
2) | ആമോദത്തോടെ ബ്രഹ്മത്തിൽ ചേരുവാൻ |
3) | ആനന്ദം പൂണ്ടു ബ്രഹ്മത്തിൽ ചേരുവിൻ |
136. | "ഇതിന്മീതെ..... ചൊല്ലിനെനിങ്ങനെ' പ്ര. പാ. ഭേ: |
1) | ഇതിന്മീതെ പറയാവതൊന്നില്ലാ മതിയുണ്ടെങ്കിലൊക്കെ മതിയിതു |
2) | മതിയുണ്ടെങ്കിലൊക്കെ മതിയിതു തിരുനാമത്തിൻ മാഹാത്മ്യമാമിതു |
ഓണപ്പാട്ട്
1. | 'പാൽമൊഴിമാതും.....ഗുരിക്കന്മാരും' ഒന്നാം പാട്ടിലെ രണ്ടു വരികൾക്കുപകരം ശ്ശഥതാളമായ ഒരു വരിയേ രണ്ടാം |
127